ചന്ദ്രമോഹന്‍ കുമ്പളങ്ങാട്

ചന്ദ്രമോഹന്‍ കുമ്പളങ്ങാട്

ഇനിയൊന്ന്

ഇനിയൊന്ന്

ഇനിയൊന്നു പെയ്യണം കുളിര്‍മഴയായ് ഇടനെഞ്ചിലുറയുന്ന നോവിറക്കാന്‍ ഇനിയൊന്നു വിടരണം പുലര്‍വാനിലെ പകല്‍ച്ചില്ലതോറും വെയില്‍പ്പൂക്കളായ് ഇനിയൊന്നു തെളിയണം മാരിവില്ലായ് ഇരുള്‍മൂടി നിന്നൊരീ വാനിടത്തില്‍ ഇനിയൊന്നു പൊഴിയണം നീഹാരമായ് ഇലത്തുമ്പിലൊക്കെയും...

വനരോദനം

വനരോദനം

വയനാടിന്‍ കാടുതുരന്നൊരു രോദനമുയരുന്നു മലനാടിന്‍ മാറുപിളര്‍ന്നതു മാറ്റൊലി കൊള്ളുന്നു! ഭയമേറും കൊലവിളിയങ്ങു പ്രകമ്പിതമാകുന്നു 'മകനേ'യെന്നാര്‍ത്തൊരുനാദം കാതിലലയ്ക്കുന്നു വനവേടര്‍ തൊടുത്തൊരു ശരമേ- റ്റൊരുകിളി തന്‍രോദനമല്ല ഒരു പാറയിടിഞ്ഞതിനടിയില്‍ ഒരു...

നേരറിവ്

നേരറിവ്

കണ്‍മിഴിച്ചിങ്ങു നാം വാഴുന്നകാലത്തു കണ്‍മുന്നില്‍ കാണുന്നതെല്ലാം സത്യമല്ലെന്നതറിയുവാന്‍ കണ്ണുകള്‍ തെല്ലൊന്നടച്ചു വയ്‌ക്കേണം കാതുകള്‍ രണ്ടും തുറന്നിരുന്നീടവേ കേട്ടു സുഖിച്ചവയെല്ലാം അത്രമേല്‍ സൗഖ്യമരുളുന്നതല്ലെന്നു കേട്ടിടാം കാലങ്ങള്‍പോകെ തൊട്ടുതലോടിയ കൈകള്‍...

ഒരുനേരമെങ്കിലും

ഒരുനേരമെങ്കിലും

ഒരുനേരമെങ്കിലും കാണാതെവയ്യെന്നു ഗുരുവായൂരപ്പനോടര്‍ത്ഥിച്ചൊരാള്‍ ഒരു വാക്കുപോലുമുരിയാടിടാതെയീ ഗുരുവായൂരമ്പലം വിട്ടുപോയോ? അഷ്ടമിരോഹിണി നാളില്‍ തന്‍മാനസം മുഗ്ദ്ധവൃന്ദാവനമാക്കുന്നവന്‍ കഷ്ടമീഗോകുലം വിട്ടങ്ങുപോകയോ ശ്രേഷ്ഠകവേ ഭവാനിത്രവേഗം ? കോടക്കാര്‍വര്‍ണ്ണന്റെ ചുണ്ടുകള്‍ ചുംബിച്ചൊ -...

മഴക്കാഴ്ച

മഴക്കാഴ്ച

നീലക്കാര്‍മുകില്‍ മാലനിരന്നേ നീളെയമര്‍ന്നു പുണര്‍ന്നീടുന്നേ നീഹാരാര്‍ദ്രമഹാദ്രി കുളിര്‍ന്നേ നീലമലയ്ക്കണിമാറു തുടിച്ചേ വാടിമയങ്ങിയ മാമലനാടിന്‍ വാടികളാടലൊഴിഞ്ഞുണരുന്നേ മേടുകളില്‍ ഹരിതാഭ നിറഞ്ഞേ മോടിയിലാടി മദിച്ചീടുന്നേ മിഴിവൊടുമിന്നും മിന്നല്‍പ്പിണരിന്‍ മിഴിമുനചിന്നും തങ്കവെളിച്ചം...

തിരുവാതിരരാവില്‍

തിരുവാതിരരാവില്‍

പാര്‍വ്വണേന്ദൂ നിന്നെനോക്കി പാതിരാപ്പൂ പുഞ്ചിരിപ്പൂ പാരിലാകെ പാല്‍നിലാവിന്‍ വെണ്‍മതൂവുന്നു ആര്‍ദ്രതാരം കണ്‍മിഴിച്ചു രാഗലോലം നോക്കിനില്പൂ ആതിരവന്നെത്തുകയായ് മാമലനാട്ടില്‍ പൂങ്കുലകള്‍ ചൂടിനില്ക്കും നാട്ടുമാവിന്‍ ചില്ലകളില്‍ പുല്കിയെത്തും തെന്നലെങ്ങും പൂമണം...

നിളചരിതം

നിളചരിതം

നിരയായിനില്‍ക്കുന്ന നീലമലകള്‍ തന്‍ നികടത്തില്‍ നിന്നു വരുന്നവളേ നിളയെന്നു പേരിട്ടതാരേനിനക്കു? ചൊല്‍, മലയാളനാടിന്റെ പുണ്യഗംഗേ തിരുനാരായത്താലെയിളനാവിന്‍ തുമ്പത്തു ഹരിയെന്നെഴുതിച്ചൊരാചാര്യനോ ഹരിനാമകീര്‍ത്തനം മധുരമായ് പാടുവാന്‍ അരുമയോടരുളിയനുഗ്രഹിച്ചു? കനകച്ചിലങ്കകള്‍ തളിരിളം...

നാട്ടുവഴിയിലൂടെ നടന്ന കവി ജ്ഞാനപീഠം കയറുമ്പോള്‍

കവി

അന്യർക്കായ് പൊഴിച്ച കണ്ണീർത്തുള്ളിയിൽ നിന്നും ആയിരം സൂര്യമണ്ഡലമുദിപ്പച്ച് കാവ്യസപര്യയിൽ ഋഷികവിയായി വിരാചിച്ച മലയാളത്തിന്റെ പുണ്യമായിരുന്നു ഈയിടെ നമ്മെ വിട്ടുപിരിഞ്ഞ മഹാകവി അക്കിത്തം. ജ്ഞാനപീഠം ചെന്നു നമസ്കരിച്ച കാവ്യസൂര്യനായ...

ഉണ്ണിയും മഴയും

ഉണ്ണിയും മഴയും

ഉണ്ണി ഒറ്റ മോനായിരുന്നു അച്ഛനും അമ്മയ്ക്കും. ഉണ്ണിയുടെ വീടും ഒറ്റപ്പെട്ടതായിരുന്നു. നാലുപാടും തൊടികളും ഇടവഴികളും. അവ കടന്നു വേണം അയല്‍പ്പക്കങ്ങളി ലെത്താന്‍. പൂത്തുലഞ്ഞ വള്ളിച്ചെടികള്‍ തോരണം തൂക്കുന്ന...

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.