Friday, January 27, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം ശാസ്ത്രായനം

സ്‌കൈറൂട്ട് – ഭാരതത്തിന്റെ സ്‌പേസ് എക്‌സ്‌

യദു

Print Edition: 18 November 2022

അങ്ങേയറ്റം സാങ്കേതിക സങ്കീര്‍ണ്ണമായ മേഖലകളില്‍, അതും പരാജയസാധ്യതകള്‍, വന്‍ മുതല്‍മുടക്ക് എല്ലാം ഉള്ള ബഹിരാകാശരംഗത്ത് എല്ലാം മുതല്‍മുടക്കി ബിസിനസുകാര്‍ ഭാഗ്യപരീക്ഷണത്തിനു തയ്യാറാകില്ല. മുടക്കുന്ന പണത്തിന്റെയും സമയത്തിന്റെയും ഒക്കെ ലാഭകരമായ തിരിച്ചുവരവ് എന്നത് തന്നെയാണ് വിഷയം. അതുകൊണ്ടുതന്നെ ഈ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെങ്കില്‍ ബിസിനസ്സ് മനോഭാവമല്ല പകരം ഉള്ളില്‍ തട്ടിയ സമര്‍പ്പണവും താല്പര്യവുമാണ് വേണ്ടത്. അതാണ് അമേരിക്കയില്‍ എലോണ്‍ മസ്‌ക് ചെയ്തത്. അനേകമനേകം പരാജയങ്ങള്‍ നല്‍കിയ പാഠങ്ങളിലൂടെ വന്‍ വിജയങ്ങളുടെ പടവുകള്‍ എലോണ്‍ മസ്‌കിന്റെ സ്പേസ് എക്‌സ് കീഴടക്കുന്നത് ഇന്ന് ലോകം അദ്ഭുതാദരങ്ങളോടെ നോക്കി നില്‍ക്കുകയാണ്.

ബഹിരാകാശരംഗത്തെ സ്വകാര്യസംരംഭമെന്ന ഏറെക്കുറെ അസാധ്യമെന്നു കരുതപ്പെടുന്ന മേഖലയിലേക്ക് ഈ കാലെടുത്തുവെയ്ക്കാന്‍ ഭാരതത്തിലും സംരംഭകര്‍ ഉണ്ടാകുന്നു എന്ന അദ്ഭുതപ്പെടുത്തുന്ന വാര്‍ത്തയിലൂടെയാണ് ഇപ്പോള്‍ നാം കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. 2018 ല്‍ ഹൈദരാബാദ് ആസ്ഥാനമായി മുന്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരായ പവന്‍ കുമാര്‍ ചന്ദനയും നാഗ ഭാരത് ഡക്കയും ചേര്‍ന്ന് സ്ഥാപിച്ച സ്റ്റാര്‍ട്ടപ് ആയ സ്‌കൈറൂട്ട് ആണ് തങ്ങള്‍ സ്വന്തമായി വികസിപ്പിച്ച ആദ്യ റോക്കറ്റ് വിക്രം വിക്ഷേപിക്കാന്‍ തയ്യാറെടുക്കുന്നത്. ഈ കുറിപ്പ് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സെന്ററില്‍ റോക്കറ്റിന്റെ അവസാനവട്ട ട്രയലുകള്‍ നടക്കുകയാണ്.

ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ 480 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ എത്തിക്കുന്ന റോക്കറ്റ് ആണ് ഇപ്പോള്‍ വിക്ഷേപിക്കുന്നത്. നിരീക്ഷണ, ഗവേഷണ, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള ചെറു ഉപഗ്രഹങ്ങള്‍ മുഴുവന്‍ ഈ ഭ്രമണപഥത്തിലേക്കാണ് അയക്കുന്നത്. അതുകൊണ്ടുതന്നെ, കുറഞ്ഞ ചെലവില്‍ ലോ എര്‍ത് ഓര്‍ബിറ്റിലേക്ക് ഉള്ള വിക്ഷേപണങ്ങളുടെ വന്‍ വിപണിയാണ് തുറന്നു കിടക്കുന്നത്. സ്പേസ് എക്‌സ്, യൂറോപ്യന്‍ സ്പേസ് ഏജന്‍സി തുടങ്ങിയ വന്‍ കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വലിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തില്‍ ആയതുകൊണ്ട് ഈ മേഖല ഇപ്പോള്‍ മത്സര രഹിതമാണ് എന്നുതന്നെ പറയാം.

സ്‌കൈറൂട്ട് കമ്പനിയും അവരുടെ റോക്കറ്റുകളും കഴിവ് തെളിയിച്ചു കഴിഞ്ഞാല്‍ അവരുടെ സാദ്ധ്യതകള്‍ അനന്തമാണ്. അവ രാജ്യത്തിന് നേടിത്തരുന്ന വിദേശനാണ്യവും ഖ്യാതിയും വളരെ വലുതാണ്. ക്രമേണ ഐ.എസ്.ആര്‍.ഒ പഠന ഗവേഷണങ്ങള്‍ക്ക് മാത്രം പ്രാധാന്യം കൊടുത്ത് റോക്കറ്റ് വിക്ഷേപണം, ഉപഗ്രഹനിര്‍മ്മാണം എന്നിവ പൂര്‍ണ്ണമായും സ്വകാര്യസംരംഭങ്ങള്‍ക്ക് നല്‍കുക എന്ന നയമാണ് രാജ്യം സ്വീകരിക്കാന്‍ പോകുന്നത്. അതോടെ ബഹിരാകാശമേഖലയുടെ വളര്‍ച്ച, വരും പതിറ്റാണ്ടുകളില്‍ പല മടങ്ങ് വര്‍ദ്ധിക്കുന്നത് നമുക്ക് കാണാന്‍ കഴിയും.

 

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

3D എന്ന മായാജാലം

ഈഥര്‍-ഇരുട്ടുമുറിയിലെ ഇല്ലാത്ത കറുത്ത പൂച്ച

അറിവുകള്‍ക്ക് അതിരുണ്ടോ?

സമയരഥം

ഭീഷണിയാകുന്ന ബഹിരാകാശമാലിന്യങ്ങള്‍

ഭൂസ്ഥിര ഉപഗ്രഹങ്ങള്‍ വാര്‍ത്താവിനിമയത്തിന്റെ നട്ടെല്ല്

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • മൗനതപസ്വി - ടി. വിജയന്‍ ₹180
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

സ്വയം കൊല്ലുന്ന രാഹുല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies