Wednesday, February 8, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home അനുസ്മരണം

മൗനതപസ്വി

സ്വന്തം ലേഖകന്‍

Print Edition: 7 October 2022
കേശവറാവു ദീക്ഷിത്‌

കേശവറാവു ദീക്ഷിത്‌

ശ്രീ കേശവറാവു ദീക്ഷിത്തിന്റെ വിയോഗത്തോടെ ഏറ്റവും മുതിര്‍ന്ന സംഘപ്രചാരകനെയാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. ദത്താത്രേയ ദീക്ഷിത്ത്-സുഗുണാബായി ദമ്പതികളുടെ മകനായി അദ്ദേഹത്തിന്റെ ജനനം 1925ല്‍ മഹാരാഷ്ട്രയിലെ വര്‍ധ ജില്ലയിലെ പുല്‍ഗാംവിലായിരുന്നു. സ്വയംസേവകനായ അച്ഛന്‍ ദത്താത്രേയ ദീക്ഷിത്തിനെ പുസദില്‍ സംഘചാലകനായി നിയോഗിച്ചത് സംഘസ്ഥാപകനായ പരംപൂജനീയ ഡോക്ടര്‍ജിയായിരുന്നു. ടെക്‌സ്റ്റൈല്‍ എഞ്ചിനീയറിങ്ങ് ബിരുദധാരിയായ ദത്താത്രേയ ദീക്ഷിത്തിന് തൃശ്ശൂരിലെ ശ്രീരാം മില്‍സില്‍ സൂപ്രണ്ടായി നിയമനം കിട്ടി. അവിടെ കമ്പനി വക വിശാലമായ ഇരുനില കെട്ടിടത്തിലായിരുന്നു കുടുംബസമേതം അദ്ദേഹം താമസിച്ചിരുന്നത്. അന്ന് കാര്യാലയ സൗകര്യമൊന്നും ഇല്ലാതിരുന്നതിനാല്‍ കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു സംഘ കാര്യാലയം.

1950ല്‍ പ്രചാരകനായ കേശവറാവുവിനെ സംഘപ്രവര്‍ത്തനത്തിന് അയച്ചത് ബംഗാളിലായിരുന്നു. അവിടെ പല ചുമതലകളും വഹിച്ച ശേഷം പ്രാന്തപ്രചാരക്, ക്ഷേത്രപ്രചാരക് എന്നീ ചുമതലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു. ജീവിതാന്ത്യംവരെ അദ്ദേഹത്തിന്റെ കര്‍മ്മക്ഷേത്രം ബംഗാളായിരുന്നു. 2004ല്‍ നാഗപ്പൂരില്‍ പ്രൗഢസ്വയംസേവകരുടെ തൃതീയവര്‍ഷ സംഘശിക്ഷാവര്‍ഗ്ഗില്‍ അഖിലഭാരതീയ പ്രതിനിധിയായി അദ്ദേഹം മുഴുസമയം ഉണ്ടായിരുന്നു.

കുടുംബം തൃശ്ശൂരിലായിരുന്ന കാലത്ത്, സംഘശിക്ഷാ വര്‍ഗ്ഗിനുശേഷം പ്രചാരകന്മാര്‍ക്ക് സ്വന്തം വീട്ടില്‍ പോയി വരാനുള്ള വ്യവസ്ഥയനുസരിച്ച് അദ്ദേഹം തൃശ്ശൂരില്‍ വരുമായിരുന്നു. ആ അവസരത്തില്‍ അവിടെ പ്രചാരകനായ മാന്യ ഹരിയേട്ടനോടൊപ്പം കേശവറാവുജി ഗുരുവായൂര്‍ സന്ദര്‍ശിക്കുമായിരുന്നു. ക്ഷേത്രത്തില്‍ ചെന്നു തൊഴുക എന്നതായിരുന്നില്ല, മറിച്ച് അവിടത്തെ ശാഖാപ്രവര്‍ത്തനത്തെക്കുറിച്ച് മനസ്സിലാക്കാന്‍ വേണ്ടിയായിരുന്നു ഈ യാത്ര. നല്ല ഒരു ഗായകന്‍ കൂടിയായ കേശവറാവുജി ശാഖകളില്‍ ഗണഗീതവും ചൊല്ലികൊടുക്കുമായിരുന്നു.

സംഘത്തിന്റെ കേരളത്തിലെ ആദ്യപ്രചാരകനും പിന്നീട് കോഴിക്കോട് മഹാനഗര്‍ മാന്യ സംഘചാലകനുമായിരുന്ന പി. കുമാരേട്ടന്റെ ഭാര്യാ സഹോദരനാണ് കേശവ്ജി.

സംഘപ്രചാരകനായി തന്റെ സമ്പൂര്‍ണജീവിതവും മാതൃഭൂമിയുടെ സേവനത്തിനായി ഉഴിഞ്ഞുവെച്ച് തന്റെ ജീവിതാന്ത്യം വരെ കര്‍മ്മനിരതനായിരുന്ന അദ്ദേഹത്തിന്റെ പാവനസ്മരണക്കുമുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

 

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ധിഷണാശാലിയായ കാര്യകര്‍ത്താവ്‌

പ്രതിഭാധനനായ കവി

അജാതശത്രുവായ സ്വയംസേവകന്‍!

ബീയാര്‍ മടങ്ങി… പാട്ടിന്റെ പാലാഴി തീര്‍ത്ത്‌

ഹീരാബെന്നിന്റെ ത്യാഗപൂര്‍ണ്ണമായ ജീവിതം

ദേവസ്പര്‍ശമുള്ള അധ്യാപകന്‍

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു

മാഗ്കോം വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി സ്വാമിനാഥൻ ചന്ദ്രശേഖരൻ സംഭാവന ചെയ്ത ക്യാമറ മാഗ്കോം ഡയറക്ടർ എ.കെ. അനുരാജ് അദ്ദേഹത്തിൽ നിന്നും ഏറ്റുവാങ്ങുന്നു.

മാഗ്കോം വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമറ സംഭാവന ചെയ്തു

നവഭാരതവും നാരീശക്തിയും

ജാതിയില്ലാ കേരളം-ഉള്ളത് ജാതി വിവേചനം മാത്രം

ധിഷണാശാലിയായ കാര്യകര്‍ത്താവ്‌

പി.എഫുകാരന്റെ സ്വത്തു ജപ്തി സഖാക്കള്‍ക്ക് സഹിക്കുമോ?

വിശപ്പറിയാത്തവര്‍

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies