Saturday, February 4, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

തോമസ് ഐസക്ക് സിഐഎ ചാരനോ?

പി.ആര്‍.ശിവശങ്കരന്‍

Print Edition: 24 April 2020

സിപിഎമ്മിന്റെ നേതാക്കള്‍ പിണറായി വിജയനെയും സ്പ്രിംഗ്ലറിനെയും ന്യായീകരിച്ച് വിഷമിച്ച് നില്‍ക്കുന്ന അവസ്ഥയിലാണ് കൂനിന്മേല്‍ കുരു പോലെ കേരള ധനമന്ത്രി തോമസ് ഐസക്കിന്റെ പേര് വിക്കിലീക്‌സില്‍ ‘പ്രൊട്ടക്ടഡ്’ എന്ന വിശേഷണത്തോടെ വരുന്നത്. വിക്കിലീക്‌സ് വിഷയങ്ങളുമായി പരിചയമുള്ളവര്‍ക്ക് സുപരിചിതമാണ് പ്രോട്ടക്ടഡ് എന്ന ഈ വിശേഷണം. വിക്കിലീക്‌സിന്റെ സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെ എന്ന ആസ്‌ട്രേലിയന്‍ പ്രതപ്രവര്‍ത്തകന്‍ പ്രസിദ്ധനാകുന്നതും പിന്നീട് അറസ്റ്റിലാകുന്നതും രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നതും അമേരിക്കയുടെ കണ്ണിലെ കരടായതിനാലാണ്. അതിന് കാരണം വിക്കിലീക്‌സിന്റെ പ്രധാന വെളിപ്പെടുത്തലുകള്‍ അമേരിക്കന്‍ സേനയെക്കുറിച്ചും സിഐഎ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ചാരസംഘടനയെക്കുറിച്ചും ആയതിനാലാണ്. ഈ വെളിപ്പെടുത്തലില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടത് അമേരിക്കന്‍ എംബസി വഴി ‘കേബിളുകള്‍’ എന്ന പേരില്‍ അതീവ രഹസ്യമായി വിദേശ ചാരന്മാര്‍ അയക്കുന്ന സിഐഎ രേഖകളാണ്. ഇതില്‍ അമേരിക്കന്‍ ചാരസംഘടന പണം ആവശ്യത്തിലധികം നല്‍കി ചില പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥരെയു, രാഷ്ട്രീയ നേതാക്കളെയും അവരുടെ ‘അസറ്റു’കളാക്കിയും ‘ഇന്‍ഫോര്‍മര്‍’ ആക്കി മാറ്റിയിരുന്നു. ഇത്തരക്കാര്‍ നിരന്തരം മറ്റുരാജ്യങ്ങളുടെ/സംസ്ഥാനങ്ങളുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തുകയൂം അമേരിക്കയ്ക്ക് ആവശ്യമായ, വേണ്ടത്ര പ്രചാരണങ്ങള്‍ നടത്തിപ്പിക്കുകയും ചെയ്യുമായിരുന്നു എന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. ഇങ്ങനെ നിയന്ത്രിക്കുന്ന ‘അസറ്റുകളെ’ ഇവര്‍ ഈ കേബിളുകളില്‍ (സന്ദേശങ്ങളില്‍) പേരിന്റെ കൂടെ ‘സംരക്ഷിക്കപ്പെടേണ്ടവര്‍’ എന്ന വിശാലമായ അര്‍ത്ഥത്തില്‍ പ്രൊട്ടക്ടഡ് എന്ന് ചേര്‍ക്കാറുണ്ട്. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ഡോ. തോമസ് ഐസക് ധനമന്ത്രിയായിരുന്ന കാലത്തുപോലും ഡോ. തോമസ് ഐസക്കിനെ അമേരിക്കന്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന സിഐഎ ഉദ്യോഗസ്ഥന്മാര്‍ കാണുകയും വിവര ശേഖരണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു എന്നാണ് വിക്കിലീക്‌സിന്റെ രേഖകളില്‍നിന്നും മനസ്സിലാകുന്നത്. ഈ കാലഘട്ടത്തില്‍ ചെന്നൈയിലെ അമേരിക്കന്‍ എംബസിയില്‍നിന്നും അയച്ച രഹസ്യരേഖകളില്‍ ഡോ. തോമസ് ഐസക്കിന്റെ പേരിന്റെ കൂടെ ‘സംരക്ഷിക്കപ്പെടേണ്ടവര്‍’ എന്ന് ചേര്‍ത്തിരുന്നു എന്നത് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. ഗോഹത്യക്കാരന് ബ്രഹ്മഹത്യക്കാരന്‍ കൂട്ട് എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കി അമേരിക്കയ്ക്ക് വിവരങ്ങള്‍ വില്‍ക്കുന്ന മുഖ്യമന്ത്രിയ്ക്ക് സി.ഐ.എ ചാരന്‍ ഒരേ തൂവല്‍ പക്ഷിയാകുന്നു.

Tags: തോമസ് ഐസക്ക്സിഐഎവിക്കിലീക്‌സ്
Share122TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

പെലെ-കാല്‍പന്തിന്റെ ചക്രവര്‍ത്തി

ഉന്നത വിദ്യാഭ്യാസം കേന്ദ്ര സര്‍വകലാശാലകളില്‍

‘കമ്മ്യൂണിസ്റ്റ് നിന്ദയും ഹിന്ദു കമ്മ്യൂണിസവും

ഇന്ത്യയ്‌ക്കെതിരെ ബ്രിട്ടനൊപ്പം (മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ 17)

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

നവഭാരതവും നാരീശക്തിയും

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

പ്രതിഭാധനനായ കവി

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

അജാതശത്രുവായ സ്വയംസേവകന്‍!

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies