Saturday, February 4, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home കത്തുകൾ

വിദ്യാഭ്യാസമേഖലയുടെ കമ്മ്യൂണിസ്റ്റുവല്‍ക്കരണം

ജി. രാജേഷ്‌കുമാര്‍ പത്തനംതിട്ട

Print Edition: 7 January 2022

‘അരാജകത്വത്തിന്റെ അഭ്യാസശാലകള്‍’ എന്ന ഡോ.കെ.എസ്.രാധാകൃഷ്ണന്റെ ലേഖനവും ‘ഉന്നം തെറ്റിയ ഉന്നതവിദ്യാഭ്യാസമേഖല’ എന്ന ഡോ. അബ്ദുള്‍ സലാമിന്റെ ലേഖനവും (കേസരി, ഡിസം. 24) കേരളത്തിലെ സര്‍വ്വകലാശാലകള്‍ നേരിടുന്ന അപചയത്തെ ശക്തിയുക്തം വെളിപ്പെടുത്തുന്നവയാണ്. വൈസ് ചാന്‍സലര്‍മാരായിരുന്ന രണ്ടുപേരും അവരുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് പ്രശ്‌നത്തെ സമീപിച്ചിരിക്കുന്നത്. നമ്മുടെ വിദ്യാഭ്യാസരംഗം ഇത്രയേറെ അധഃപതിക്കാനുള്ള പ്രധാന കാരണം സി.പി.എമ്മിന്റെയും പോഷകസംഘടനകളുടെയും അതിരുവിട്ട പ്രവൃത്തികളാണ്. സമരപരമ്പരകളിലൂടെയും അക്രമങ്ങളിലൂടെയും എസ്.എഫ്.ഐ ക്യാമ്പസുകള്‍ അടക്കിവാഴുമ്പോള്‍ പഠിക്കാനെത്തുന്ന ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും അവരുടെ മേധാവിത്തത്തിന്റെയും താന്തോന്നിത്തത്തിന്റെയും മുന്നില്‍ നിസ്സഹായരാവുകയാണ്. ജീവനക്കാരുടെയും അദ്ധ്യാപകരുടെയും അവസ്ഥയും ഇതുതന്നെയാണ്. നിയമനം മുതല്‍ സ്ഥലംമാറ്റം വരെ എല്ലാറ്റിലും ഇടപെടുന്ന സി.പി.എം അവരുടെ അനുകൂലികളല്ലാത്ത, നിഷ്പക്ഷരായവരെയും ഭീഷണിയിലൂടെ കൂടെ നിര്‍ത്തുകയാണ് ചെയ്തുവരുന്നത്. പോഷക സംഘടനകളുടെ ശക്തി ഉപയോഗിച്ചാണ് സി.പി.എം സര്‍വ്വകലാശാലകളെ അടക്കി ഭരിക്കുന്നത്. സെനറ്റിലും സിന്റിക്കേറ്റിലും അംഗങ്ങളാകുന്നവര്‍ക്കും സഖാക്കളുടെ തറനിലവാരം തന്നെയാണുള്ളത്. മുമ്പത്തെ ഗവര്‍ണര്‍മാര്‍ എല്ലാം സഹിച്ച് ചാന്‍സലര്‍ സ്ഥാനത്തിരുന്നവരായിരുന്നു. ചാന്‍സലറുടെ അധികാരമെന്തെല്ലാമെന്ന് കൃത്യമായി അറിയുന്നതുകൊണ്ടും സര്‍വ്വകലാശാലകളെ നിലവിലുള്ള സ്ഥിതിയില്‍ നിന്ന് രക്ഷിക്കാനാഗ്രഹിക്കുന്നതുകൊണ്ടുമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ വഴിവിട്ട നീക്കങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്. കമ്മ്യൂണിസ്റ്റുവല്‍ക്കരണമാണ് നിലവില്‍ കേരളത്തെ ആഴത്തില്‍ ബാധിച്ചിട്ടുള്ള രോഗം. ഗവര്‍ണര്‍ മാത്രം വിചാരിച്ചതുകൊണ്ട് ഈ പ്രശ്‌നത്തിനു പരിഹാരമുണ്ടാകുമെന്നു തോന്നുന്നില്ല. എല്ലാം കാല്‍ക്കീഴിലാക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ ശക്തമായ ജനവികാരം ഉണ്ടാകേണ്ടിയിരിക്കുന്നു.

Share10TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഈ വിമര്‍ശനം ശ്രീരാമന്‍ അര്‍ഹിക്കുന്നില്ല

ഭരണഘടനാവിരോധികളെ തുറന്നു കാട്ടണം

രണ്ട് അയ്യാ ഗുരുക്കന്മാര്‍

ഓര്‍മകളുണര്‍ത്തിയ കാശി പരമ്പര

പാരിസ്ഥിതിക വ്യവസ്ഥ തകിടം മറിക്കും

മലയാളഭാഷയുടെ വര്‍ണമാല

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
  • മൗനതപസ്വി - ടി. വിജയന്‍ ₹180
Follow @KesariWeekly

Latest

നവഭാരതവും നാരീശക്തിയും

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

പ്രതിഭാധനനായ കവി

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

അജാതശത്രുവായ സ്വയംസേവകന്‍!

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies