ജയപാലന്‍ കാര്യാട്ട്

ജയപാലന്‍ കാര്യാട്ട്

പൂവരമ്പുകള്‍

പൂവരമ്പുകള്‍

നാട്ടുനന്മതന്‍ പൂവരമ്പുകള്‍ ചാര്‍ത്തി നില്ക്കുന്നൊരോര്‍മ്മകള്‍ കാട്ടുപൂവിന്റെ കാതുകുത്തിന് കേട്ടറിഞ്ഞെത്തി കൂട്ടുകാര്‍. വെള്ളിമേഘപ്പുടവ ചാര്‍ത്തിയ വമ്പുമായിതാ മാനവും. കൂട്ടിനുള്ളില്‍ തളച്ച ജീവിതം കൂട്ടിവെച്ച കിനാവുകള്‍ വള്ളിപുള്ളികളെണ്ണി കൗതുക- ച്ചെപ്പിനുള്ളിലെ...

കണിക്കൊന്ന പൂത്തു

കണിക്കൊന്ന പൂത്തു

കണിക്കൊന്നകള്‍ പൂത്തുലയുന്നു വിഷുക്കാല വിളംബരമല്ലേ! കണിക്കാഴ്ചയൊരുക്കി നാടും വരവേല്പിനൊരുങ്ങി നാട്ടാര്‍. വിഷുപ്പക്ഷി ഉണര്‍ത്തുന്നളവില്‍ ഉഷസ്സെത്തിയൊരുക്കും കണികള്‍ പഴമക്കാര്‍ പലവുരു ചൊല്ലും പതിരില്ലാപ്പഴമൊഴി മുത്തായ്. മഴപ്പെയ്ത്തിന്‍ വരവറിയിക്കാന്‍ തനിത്തങ്കപ്പൂക്കള്‍...

പിടിയരി

പിടിയരി

അരിയളന്നാളെണ്ണി അമ്മ മുറത്തില്‍ ഒരു പിടി അരിയെടുത്തിട്ടു കുടത്തില്‍ വറുതിയില്‍ വറ്റിവരണ്ട നാളുന്താന്‍ വരുതിയില്‍ താങ്ങായ് പിടിയരി നന്മ! പണിയില്ലാതച്ഛനിരിക്കും ദിനങ്ങള്‍ അണയാതടുപ്പിലെ തീ കൂട്ടുമമ്മ. അയലത്തുണരാത്തടുപ്പുകള്‍...

കുചേലവൃത്തം

കുചേലവൃത്തം

പേരുമാത്രം തെളിഞ്ഞില്ലിന്നോര്‍മ്മയില്‍ വേരുതേടിയെന്‍ ഭൂതകാലക്കുളിര്‍. കോളിരമ്പും കടല്‍ത്തിര മേലെയാള്‍ തോണിയേറി മറഞ്ഞൊരു ബിന്ദുവായ്! കൈപിടിച്ചു കുലുക്കി കുശലങ്ങള്‍ പേര്‍ത്തുവച്ചതിന്നോര്‍മ്മതന്‍ ചീളുകള്‍. വര്‍ഷമെത്ര കഴിഞ്ഞു മറവിയില്‍ ഹര്‍ഷബാഷ്പം നിറഞ്ഞു...

അത്തംപത്തോണം

അത്തംപത്തോണം

അത്തംപത്തോണത്തിന്‍ കേളികൊട്ടായ് മാവേലിക്കാലത്തിന്നോര്‍മ്മ നെഞ്ചില്‍. ആടിപോയാവണി തേരിലെത്തി ഓണനിലാക്കുളിര്‍ തേടിയെത്തി. ഇല്ലായ്മ വല്ലായ്മ പോയൊഴിഞ്ഞു അക്ഷമരുത്രാടപ്പാച്ചിലായി. ചെന്താമര ചേറില്‍ കണ്‍തുറന്നു തുമ്പപ്പൂ വെണ്മയകം നിറച്ചു. പൂവേ പൊലി...

അത്തം പത്തോണം

അത്തം പത്തോണം

ആടിപോയാവണി തേരിലെത്തി ഓണനിലാക്കുളിര്‍ തേടിയെത്തി. അത്തംപത്തോണത്തിന്‍ കേളികൊട്ടായ് മാവേലിക്കാലത്തിന്നോര്‍മ്മ നെഞ്ചില്‍. ഇല്ലായ്മ വല്ലായ്മ പോയൊഴിഞ്ഞു അക്ഷമരുത്രാടപ്പാച്ചിലായി. ചെന്താമര ചേറില്‍ കണ്‍തുറന്നു തുമ്പപ്പൂ വെണ്മയകം നിറച്ചു. പൂവേ പൊലി...

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.