Friday, August 12, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം ശാസ്ത്രായനം

ശാസ്ത്രത്തിലെ സങ്കല്‍പ്പങ്ങള്‍

യദു

Print Edition: 27 November 2020

ശാസ്ത്രത്തില്‍ സങ്കല്പമോ? രണ്ടും കൂടി ചേരുന്നില്ലല്ലോ. എല്ലാറ്റിനും കൃത്യമായ അന്വേഷണവും ഉത്തരവും തേടുന്ന ശാസ്ത്രമെവിടെ, അടിസ്ഥാനമൊന്നുമില്ലാത്ത വെറും ഭാവന മാത്രമായ സങ്കല്പങ്ങള്‍ എവിടെ. ആധുനിക യുക്തിവാദ വിഭാഗം ചോദിക്കുന്ന ചോദ്യങ്ങള്‍ ആണിത്. നമുക്ക് ചില യാഥാര്‍ത്ഥ്യങ്ങള്‍ പരിശോധിക്കാം.

ഒരു ദിവസം എന്നാല്‍ ഇരുപത്തിനാല് മണിക്കൂര്‍, ഒരു മണിക്കൂര്‍ എന്നാല്‍ അറുപത് മിനിറ്റ്, ഒരു മിനിറ്റെന്നാല്‍ അറുപത് സെക്കന്റ്. ഇങ്ങനെയാണല്ലോ സമയത്തിന്റെ ക്രമം. എന്നാല്‍ ആരാണിത് നിര്‍വ്വചിച്ചത്? എന്ത് അടിസ്ഥാനത്തില്‍? എന്താണിതിന്റെ ശാസ്ത്രീയത?

ഒന്നുമില്ല. വെറും സങ്കല്‍പം അഥവാ Concept മാത്രമാണിത്. ആദ്യം ഇത് നിരീക്ഷിച്ച മനുഷ്യര്‍ അപ്പോള്‍ അവരുടെ സൗകര്യത്തിനനുസരിച്ച് 24, 60 എന്നൊക്കെ അങ്ങുറപ്പിച്ചു. നിര്‍വ്വചിച്ചു. അതങ്ങു തുടര്‍ന്നു. അത്രതന്നെ. അവര്‍ക്ക് ഒരു ദിവസത്തെ ഇരുപത് മണിക്കൂര്‍ ആക്കാനാണ് തോന്നിയിരുന്നതെങ്കില്‍, നാമെല്ലാം പിന്തുടരുന്നത് അങ്ങനെ ആവുമായിരുന്നു.

വാഹനങ്ങളുടെ ഗിയര്‍ സംവിധാനത്തിന്റെ ക്രമം, എഞ്ചിന്റെ ഞജങ അങ്ങനെയങ്ങനെ നാം നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന എല്ലാ സാങ്കേതിക സൗകര്യങ്ങളുടെയും അടിസ്ഥാന പ്രത്യേകതകള്‍ പ്രത്യേകിച്ചോരു ശാസ്ത്രീയ അടിസ്ഥാനവുമില്ലാതെ അപ്പോഴത്തെ സൗകര്യത്തിന് അനുസരിച്ച് ആരോ സെറ്റ് ചെയ്തതാണ്. അമേരിക്കയിലെ വൈദ്യുതിവിതരണത്തിന്റെ ആവൃത്തിയല്ല ഭാരതത്തിലേത്. അതുകൊണ്ടു തന്നെ അവിടുത്തെ സാധാരണ വൈദ്യുതി ഉപകരണങ്ങള്‍ ഇവിടെ ഉപയോഗിക്കാന്‍ ആവില്ല.

ഗണിത ശാസ്ത്രത്തിലെ എല്ലാ തിയറികളും ആരംഭിക്കുന്നത് Let us consider അല്ലങ്കില്‍ assume എന്ന് പറഞ്ഞുകൊണ്ടാണ്. അതായത് സങ്കല്‍പ്പിക്കുക എന്ന് തന്നെ. ഫിസിക്‌സ് പഠനത്തിലെ ഏറ്റവും പ്രധാന ഭാഗമാണ് പ്രോബ്ലം ചെയ്യുക എന്നത്. ചില പ്രത്യേക സാഹചര്യങ്ങള്‍ സങ്കല്‍പ്പിച്ച്, ഇത് അങ്ങനെയാണെങ്കില്‍ ഫലം എങ്ങനെയായിരിക്കും എന്ന് കണക്കാക്കുക അെല്ലങ്കില്‍ കണ്ടെത്തുക എന്നതാണ് എല്ലാ പ്രോബ്ലങ്ങളുടെയും പൊതുസ്വഭാവം.

അതായത്, ആത്യന്തികമായി, ശാസ്ത്രപഠനം എന്നത് സങ്കല്പങ്ങളിലും ഭാവനകളിലും അടിസ്ഥാനമാക്കിയാണ്. നാമീ കാണുന്ന സര്‍വ്വതും ഉയര്‍ന്നു വന്നിരിക്കുന്നത് ശാസ്ത്രകാരന്മാരുടെ ഭാവനയില്‍ നിന്നും സങ്കല്പങ്ങളില്‍ നിന്നുമാണ്. സങ്കല്പങ്ങളില്‍ നിന്ന് ഉരുത്തിരിയുന്ന നിഗമനങ്ങളെ പ്രായോഗികമായി ഉപയോഗിക്കുമ്പോള്‍ ആണ് ശാസ്ത്രം ജനോപകാരപ്രദമാകുന്നതും ജനകീയമാകുന്നതും. യുക്തിവാദികള്‍ എന്ന ശാസ്ത്രമൗലികവാദികള്‍ വാദിക്കുന്നത് പോലെ എന്തിനുമേതിനും കണ്‍മുമ്പില്‍ കാണുന്ന തെളിവിനു വേണ്ടി അലമുറയിടുമ്പോള്‍ യാതൊരു തെളിവോ അടിസ്ഥാനമോ ഇല്ലാതെ വെറും ഭാവനയില്‍ നിന്നും ഉയര്‍ന്നുവന്ന സൗകര്യങ്ങള്‍ ആണ് ഇവയെല്ലാം എന്ന സത്യം മറന്നുപോകുന്നു.

വന്‍കണ്ടുപിടുത്തങ്ങള്‍ ആദ്യം നടക്കുന്നത് മനുഷ്യമനസ്സിലും ഭാവനയിലുമാണ്. പുറത്തേക്കല്ല ,അകത്തേക്ക് നോക്കിയാണ് മാനവരാശിയെ വിസ്മയിപ്പിച്ച മഹാനേട്ടങ്ങള്‍ മനുഷ്യന്‍ എത്തിപ്പിടിച്ചത്.

ഇവിടെയാണ് ആത്മനിഷ്ഠമായ അന്വേഷണം എന്ന ഭാരതീയ ചിന്തയുടെ പ്രസക്തി. അവനവനിലേക്ക് നോക്കി, പ്രപഞ്ചസത്യങ്ങള്‍ക്ക് പിന്നിലെ മഹാരഹസ്യങ്ങള്‍ അന്വേഷിക്കുന്ന രീതിയാണ് ഏറ്റവും ശാസ്ത്രീയം. അറിഞ്ഞും അറിയാതെയും ലോകം പിന്തുടരുന്നതും ഇത് തന്നെയാണ്.

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഹൈപ്പര്‍ലൂപ്പ് – ഭാവിയുടെ സഞ്ചാരവിപ്ലവം

സാറ്റേണ്‍ റോക്കറ്റിന്റെ കഥ

ചുവപ്പുനീക്കം പ്രപഞ്ചവികാസം

എസ്.എസ്.എല്‍.വി ഭാരതത്തിന്റെ കൊച്ചുഭീമന്‍

രക്തം കട്ടപിടിക്കല്‍- പ്രകൃതിയുടെ മായാജാലം

വികൃതിയായ വൈദ്യുതി

Kesari Shop

  • മൗനതപസ്വി - ടി. വിജയന്‍ ₹180.00
  • RSS in Kerala: Saga of a Struggle ₹500.00
  • കേസരി വാര്‍ഷിക വരിസംഖ്യ ₹1,100.00
Follow @KesariWeekly

Latest

സഹകരണം വിഴുങ്ങികള്‍

ഇസ്ലാമിന്റെ ശത്രു ഇസ്ലാം

തിലകന്റെ ‘കേസരി’യുടെ ജന്മഗൃഹത്തില്‍

കോര്‍പ്പറേഷനുകളിലെ അഴിമതി ഗാഥകള്‍

നല്ല മുസ്ലീങ്ങള്‍ ഇനിയും മാറിനില്‍ക്കരുത്

ശുദ്ധമായ അദ്വൈത ബ്രഹ്‌മം (നിര്‍വികല്പം 27)

മഹാഭാരതി

അഥീര്‍: ലക്ഷണമൊത്ത മാഫിയ തലവന്‍

ഡല്‍ഹി കലാപത്തിന്റെ അണിയറ രഹസ്യങ്ങള്‍

ഒരുനേരമെങ്കിലും

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies