Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

സിപിഎമ്മിന്റെ ചെമ്പന്‍ മാനവികതയ്ക്കും ഭീകരരുടെ തോക്കിനും ഇര ഒന്നു തന്നെ

ശാകല്യന്‍

Print Edition: 2 May 2025

‘ഊണിന്നാസ്തകുറഞ്ഞു നിദ്ര നിശയിങ്കല്‍ പോലുമില്ലാതെയായി’ എന്ന് കവി പാടിയത് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ പുതിയ ജനറല്‍ സെക്രട്ടറി എം. എ. ബേബിയെ മനസ്സില്‍ കണ്ടിട്ടായിരുന്നോ എന്നറിയില്ല. മററുള്ളവരുടെ വേദന കാണുമ്പോള്‍ സഖാവിന് അങ്ങനെയാണ്. മോദിസര്‍ക്കാര്‍ 370-ാം വകുപ്പ് റദ്ദാക്കിയതറിഞ്ഞതോടെ പാകിസ്ഥാനിലിരിക്കുന്ന റസിഡന്‍സ് ഓഫ് കാശ്മീര്‍ ഫ്രന്‍സ് എന്ന ഇസ്ലാമിക തീവ്രവാദികള്‍ക്ക് വല്ലാത്ത ഹൃദയവേദന. ഈ വേദന തിരിച്ചറിയാന്‍ സര്‍ഗ്ഗശേഷിയുള്ള ഇന്ത്യയിലെ ഒരേയൊരു സാംസ്‌കാരിക രാഷ്ട്രീയ നേതാവ് ബേബി സഖാവ് മാത്രമാണ്. അതുകൊണ്ടാണ് പഹല്‍ഗാം കൂട്ടക്കൊലക്കിരയായ കുടുംബങ്ങളുടെ വേദനയില്‍ ഒട്ടും വിഷമം തോന്നാതെ അതിലും എത്രയോ ഘോരമായ വേദന അനുഭവിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാമിക തീവ്രവാദികള്‍ക്കായി സഖാവിന്റെ ഹൃദയം കേണത്. കേഴുന്നതിനിടക്ക് ഒന്നു വിതുമ്പിപ്പോയപ്പോഴാണ് സഖാവിന്റെ ആത്മഗതം പത്രക്കാര്‍ കേട്ടതും 370-ാം വകുപ്പ് റദ്ദാക്കിയതിലുളള വേദനയാണ് പഹല്‍ഗാം കൂട്ടക്കൊലക്ക് കാരണം എന്ന് ബേബി സഖാവ് പ്രതികരിച്ചുവെന്ന് അവര്‍ റിപ്പോര്‍ട്ടു ചെയ്തതും. പിന്നീട് പത്രക്കാര്‍ ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അതിനെക്കുറിച്ച് പ്രതികരിക്കേണ്ട സമയമല്ല ഇതെന്ന് പറഞ്ഞ് സഖാവ് ഒഴിഞ്ഞു മാറിയപ്പോഴും പഴയ നിലപാട് തിരുത്തിയിട്ടില്ല. കാശ്മീരിലെ ജനങ്ങള്‍ ഈ ഭീകരര്‍ക്കെതിരെ ശക്തമായി പ്രതികരിച്ചപ്പോഴും സഖാവിന്റെ നിലപാടില്‍ മാറ്റമില്ല.

നോവലിസ്റ്റ് എം.മുകുന്ദന്‍ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വായനക്കാരനാണ് എം.എ.ബേബി. അദ്ദേഹത്തിന്റെ മഹത്വത്തിന് വേറെ സര്‍ട്ടിഫിക്കറ്റ് വേണ്ടല്ലോ.ഭീകരരുടെ വേദന കാണുമ്പോള്‍ ഉരുകുന്നതാണ് ആ ഹൃദയമെങ്കിലും അദ്ദേഹം നയിക്കുന്ന സി.പി.എമ്മിന് ഭീകരതയോട് ഒരു വിട്ടുവീഴ്ചയുമില്ല. ‘ഭീകരതക്കെതിരെ മാനവികത’ എന്ന മുദ്രാവാക്യവുമായി പാര്‍ട്ടി ഏരിയാ കേന്ദ്രങ്ങളില്‍ ജനസദസ്സുകള്‍ നടത്തിയിരിക്കയാണ്. ഹിന്ദുക്കളെ തിരഞ്ഞുപിടിച്ച് വെടിവെച്ചുകൊന്ന് മതസ്പര്‍ദ്ധക്ക് ശ്രമിച്ച ഭീകരര്‍ക്കെതിരെ ജനവികാരമുയര്‍ത്താനല്ല, കാശ്മീരിന്റെ പ്രത്യേക പദവി ഉടനെ വീണ്ടെടുക്കണം എന്നും സ്വയംഭരണാവകാശം അംഗീകരിക്കണം എന്ന് ആവശ്യപ്പെടാനും കേന്ദ്രസര്‍ക്കാറിനെ കുറ്റപ്പെടുത്താനുമാണ് ഈ സദസ്സുകളിലെ പ്രസംഗത്തില്‍ സഖാക്കള്‍ ശ്രമിച്ചത്. ഇതു തന്നെയായിരുന്നു പഹല്‍ഗാമില്‍ കൂട്ടക്കൊല നടത്തിയ റസിഡന്‍സ് ഫ്രണ്ട്‌സ് എന്ന ഭീകരവാദ ഗ്രൂപ്പിന്റെയും ആവശ്യം. ഭീകരവാദത്തിനെതിരെ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി സംഘടിപ്പിച്ച ചുകപ്പന്‍ മാനവികതക്കും പഹല്‍ഗാമില്‍ ഇസ്ലാമിക ഭീകരവാദികള്‍ ചിന്തിയ ചോരക്കും ഒരേ നിറം! ഫലത്തില്‍ ഭീകരരുടെ തോക്കിന്റെ ഇരയും സി.പി.എമ്മിന്റെ മാനവിക സദസ്സിന്റെ ഇരയും ഒന്നുതന്നെ.

 

Tags: സിപിഎംഎം.എ. ബേബി
ShareTweetSendShare

Related Posts

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

പിണറായിസം, സതീശനിസം, അന്‍വറിസം

കാവി കണ്ട കമ്മ്യൂണിസ്റ്റ് കാള

ബംഗ്ലാദേശിന് വലുത് ദേശസുരക്ഷ; ഇവിടെ വലുത് റോഹിങ്ക്യൻ സുരക്ഷ!

ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ഇടത് ജ്ഞാനസംഹിത!

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies