Sunday, June 29, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

തമ്മില്‍ ചോരചിന്തി ഇസ്ലാമികരാജ്യങ്ങള്‍

ശാകല്യന്‍

Print Edition: 26 January 2024

കറകളഞ്ഞ ഇസ്ലാമിക രാജ്യങ്ങളായ പാകിസ്ഥാനും ഇറാനും അന്യോന്യം അതിര്‍ത്തി കടന്ന് ആക്രമണം നടത്തി ചോര ചിന്തുന്നു. വീഴുന്നത് ഇസ്ലാമിക രക്തമാണെങ്കിലും ഇന്ത്യാരാജ്യത്തെ ഇസ്ലാമിക സാമ്രാജ്യ പ്രേമികള്‍ക്ക് ഒരു കുലുക്കവുമില്ല. ഇസ്രായേല്‍ പലസ്തീനില്‍ മുസ്ലിം രക്തം വീഴ്ത്തുമ്പോഴേ അവര്‍ക്ക് വേദനിക്കൂ. തങ്ങളുടെ പരമാധികാരത്തിന് ഭീഷണിയായ ഭീകരവാദ സംഘടനകള്‍ക്ക് പാകിസ്ഥാന്‍ അഭയം നല്‍കുന്നുവെന്നും രാജ്യത്തിന്റെ സുരക്ഷ കാരണമാണ് ബലൂചിസ്ഥാനില്‍ അക്രമം നടത്തിയതെന്നും ഇറാന്‍ വാദിക്കുന്നു. ഇറാനിലെ ഭീകരതാവളങ്ങള്‍ നശിപ്പിക്കാനാണ് തങ്ങള്‍ വ്യോമാക്രമണം നടത്തിയതെന്ന് പാകിസ്ഥാനും തറപ്പിച്ചു പറയുന്നു. രണ്ടു കൂട്ടരും ലക്ഷ്യമിടുന്ന ഭീകരര്‍ ബലൂചിസ്ഥാനെ മോചിപ്പിക്കണം എന്ന് വാദിക്കുന്ന സുന്നി ഭീകരവാദികളാണ്. ഏറ്റവും രസകരമായ കാര്യം സ്വതന്ത്ര ബലൂചിസ്ഥാന്‍ വാദികള്‍ അവകാശപ്പെടുന്നത് പാകിസ്ഥാനിലും ഇറാനിലും അഫ്ഘാനിസ്ഥാനിലുമായി കിടക്കുന്ന ബലൂചി ഭൂഭാഗങ്ങള്‍ മോചിപ്പിക്കണമെന്നാണ്. മൂന്നു രാജ്യങ്ങളിലും അവര്‍ ഇതിനായുള്ള സായുധ വിമോചനത്തിന് തയ്യാറെടുക്കുകയാണ്. അതിന്റെ ഭാഗമായാണ് ബലൂചിലുള്ള ജയ്ഷ് അല്‍ ആദില്‍ എന്ന സുന്നി ഭീകര സംഘടന പാക്കതിര്‍ത്തിയില്‍ കടന്നു വ്യോമാക്രമണം നടത്തിയത്. ഇതിനു തിരിച്ചടിയായി പാകിസ്ഥാന്‍ ഇറാനിലെ ഭീകരകേന്ദ്രങ്ങളില്‍ പോര്‍വിമാനങ്ങളും ചാവേര്‍ ഡ്രോണും ഉപയോഗിച്ച് മറുപടി നല്കി. ഇതിന്റെ ഫലമായി മരിച്ചത് പാവം കുട്ടികള്‍!

മൂന്നു മുസ്ലിം രാജ്യങ്ങളും ഒരു മേശക്ക് ചുറ്റും ഇരുന്നു തങ്ങളുടെ മണ്ണിനകത്തെ ബലൂചി ഭീകരതയെ കൈകാര്യം ചെയ്താല്‍ തീരുന്ന പ്രശ്‌നമല്ലേ ഉള്ളൂ എന്ന് നയതന്ത്ര വിദഗ്ധര്‍ ചോദിക്കുന്നു. അതിന് അവര്‍ തയ്യാറല്ല. ഭാരതത്തില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്ന ഭീകരര്‍ പാക് അധീന കാശ്മീരില്‍ പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. അതിന്റെ വ്യക്തമായ രേഖകള്‍ സഹിതം ഭാരതം പാകിസ്ഥാന് മുന്നറിയിപ്പും നല്കി. ഒടുവില്‍ ഇത്തരം കേന്ദ്രങ്ങള്‍ ഭാരതസൈനികര്‍ ബോംബിട്ടു തകര്‍ത്തപ്പോള്‍ പാകിസ്ഥാന് കടുത്ത അമര്‍ഷം. ഇറാന്റെ കാര്യത്തില്‍ പാകിസ്ഥാന്‍ പറയുന്ന സുരക്ഷ സംബന്ധിച്ച ന്യായം ഭാരതത്തിനും ബാധകമല്ലേ? പലസ്തീനില്‍ നിന്ന് അതിര്‍ത്തി കടന്ന് തങ്ങളുടെ രാജ്യത്തേക്ക് സൈനികാക്രമണം നടത്തിയ ഹമാസിനെ ഉന്മൂലനം ചെയ്യുന്ന ഇസ്രായേലിന്റെ ന്യായവും ഇതുതന്നെയല്ലേ? അവിടെയാണ് ഇസ്ലാമിക ഭീകരതയുടെ ഇരട്ടത്താപ്പ് പ്രകടമാകുന്നത്.

 

Share22TweetSendShare

Related Posts

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

പിണറായിസം, സതീശനിസം, അന്‍വറിസം

കാവി കണ്ട കമ്മ്യൂണിസ്റ്റ് കാള

ബംഗ്ലാദേശിന് വലുത് ദേശസുരക്ഷ; ഇവിടെ വലുത് റോഹിങ്ക്യൻ സുരക്ഷ!

ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ഇടത് ജ്ഞാനസംഹിത!

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies