Sunday, June 29, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

ജി.സുധാകരന്റെ വയലാര്‍ വിപ്ലവം

ശാകല്യന്‍

Print Edition: 26 January 2024

വയലാര്‍ രക്തസാക്ഷികളുടെ ചോര കൊണ്ടു ചുവന്ന ആലപ്പുഴയുടെ മണ്ണ് മറ്റൊരു കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന് കൂടി സാക്ഷിയാവുകയാണ്. പിണറായി വിജയന്റെ സി.പി.എമ്മിന്റെ പാര്‍ട്ടി പട്ടാളത്തിന്റെ തോക്കിന്‍ കുഴലുകള്‍ക്കു മുമ്പില്‍ വാരിക്കുന്തവുമായി നില്ക്കുന്നത് മുന്‍ മന്ത്രിയും കറകളഞ്ഞ കമ്മ്യൂണിസ്റ്റും കവിയുമായ ജി.സുധാകരനാണ്. തന്റെ കയ്യില്‍ നിന്ന് വാരിക്കുന്തം എം.ടി വാസുദേവന്‍ നായരും എം.മുകുന്ദനും സച്ചിദാനന്ദനുമൊക്കെ തട്ടിക്കൊണ്ടുപോകുമോ എന്ന സംശയമാണ് അദ്ദേഹത്തിനിപ്പോള്‍. എം.ടി. ഭരണകൂടത്തെ വിമര്‍ശിക്കുമ്പോഴേയ്ക്കും അതുവരെ മിണ്ടാന്‍ ധൈര്യമില്ലാതെ ചടഞ്ഞു കൂടിക്കിടന്നിരുന്ന സാഹിത്യകാരന്മാരെല്ലാം ഇടതുപക്ഷ വിമര്‍ശകരായത് കണ്ട് സുധാകരന്‍ പൊട്ടിത്തെറിച്ചു. പിന്നീട് എം.ടി എന്നല്ല കുട്ടി പറഞ്ഞാല്‍ പോലും കേള്‍ക്കണം എന്നു തിരുത്തി പറഞ്ഞു കൊണ്ട് തന്നെ പത്രക്കാര്‍ തെറ്റായി ഉദ്ധരിച്ചു എന്നും അമര്‍ഷം കൊണ്ടു.

രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്താണ് സുധാകരന്റെ കഷ്ടകാലം തുടങ്ങിയത്. തന്റെ സീറ്റ് എച്ച്. സലാമിന് നല്‍കിയതോടെ തുടങ്ങിയ തഴയല്‍ സംസ്ഥാന കമ്മറ്റിയംഗത്വം പോകുന്നത് വരെയെത്തി. പാര്‍ട്ടി കമ്മീഷന്‍ ബ്ലാക്ക് ബുക്കില്‍ പേരു ചേര്‍ത്തു. പിന്നെ സുധാകരന്റെ വിമര്‍ശന കാലമായിരുന്നു. പഴയ വിപ്ലവകാരികളുടെ വാരിക്കുന്തവുമായി ഇറങ്ങിയത് അങ്ങനെയാണ്. കവിതയിലൂടെയാണ് തഴയലിനെതിരെ കുന്തപ്രയോഗം നടത്തിയത്. തഴയല്‍ പിന്നെയും തുടര്‍ന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജ് വാര്‍ഷികത്തില്‍ നിന്നു പേരു വെട്ടി. എന്നിട്ടും പാഠം പഠിക്കാതെ കരുവന്നൂര്‍ തട്ടിപ്പില്‍ പാര്‍ട്ടിയെ പരോക്ഷമായി വിമര്‍ശിച്ചു. തന്നെ തഴഞ്ഞപ്പോഴും ശൈലജ ടീച്ചറെ ക്ഷണിച്ചതിലുള്ള ഈര്‍ഷ്യ നിലനില്‍ക്കെയാണ് ശൈലജ ടീച്ചറെ ടീച്ചറമ്മ എന്നു വിശേഷിപ്പിക്കുന്നതു കേട്ടത്. അതിലെ പന്തികേടും വ്യാകരണ തെറ്റുംതുറന്നു കാട്ടി. പാര്‍ട്ടിയിലെ അവഗണനയിലുള്ള നീരസം പൊട്ടിയൊഴുകുന്നതിനിടയ്ക്കാണ് സാഹിത്യകാരന്മാരുടെ കള്ളക്കളി കണ്ടത്. അവിടെയും തുറന്നടിച്ചു. അങ്ങനെ ഫലത്തില്‍ യുദ്ധക്കളത്തിലെ വീരനായി സുധാകരന്‍ നിലകൊണ്ടു. ഫലത്തില്‍ സുധാകരന്റെ പടയോട്ടം വിജയന്‍ സഖാവിന്റെ പാര്‍ട്ടി പട്ടാളത്തിന്റെ തോക്കിന്‍ കുഴലിനു മുമ്പിലുള്ള വാരിക്കുന്ത യുദ്ധം എന്ന രണ്ടാം വയലാര്‍ വിപ്ലവമായി മാറിക്കൊണ്ടിരിക്കുകയാണ്.

ShareTweetSendShare

Related Posts

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

പിണറായിസം, സതീശനിസം, അന്‍വറിസം

കാവി കണ്ട കമ്മ്യൂണിസ്റ്റ് കാള

ബംഗ്ലാദേശിന് വലുത് ദേശസുരക്ഷ; ഇവിടെ വലുത് റോഹിങ്ക്യൻ സുരക്ഷ!

ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ഇടത് ജ്ഞാനസംഹിത!

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies