Wednesday, March 29, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ഇതുകേട്ടില്ലേ?

സി.പി.എം. അണ്ടിപോയ അണ്ണാനെപ്പോലെ

ശാകല്യന്‍

Print Edition: 10 March 2023

ത്രിപുരയില്‍ കോണ്‍ഗ്രസ്സുമായുണ്ടാക്കിയ സഖ്യം ശരിയായിരുന്നു എന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാഷ് സിദ്ധാന്തിച്ചിരിക്കുന്നത്. എന്താണ് ഈ സിദ്ധാന്തത്തിലെ ശരിയെന്ന് ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് എത്ര തലപുകച്ചിട്ടും പിടികിട്ടിയില്ല. 2018ല്‍ പാര്‍ട്ടിയ്ക്കുള്ള 42 ശതമാനം വോട്ട് 2023ല്‍ 24.6 ശതമാനമായി കുതിച്ചുയര്‍ന്നതാണ് ശരിയെന്നു ഗോവിന്ദന്‍ മാഷ് പാര്‍ട്ടി ശിഷ്യന്മാരെ പഠിപ്പിച്ചുകൊണ്ടിരിക്കയാണ്. 2018ല്‍ 16 സീറ്റുണ്ടായിരുന്നത് 11 ആയി വര്‍ദ്ധിച്ചതും അരിവാള്‍ചുറ്റികയും കയ്യും കൂട്ടിക്കെട്ടിയതിന്റെ നേട്ടമാണ് എന്നതും സഖാവിന്റെ സിദ്ധാന്തമാണ്. ഫാസിസ്റ്റ് വിരുദ്ധയുദ്ധത്തില്‍ പാര്‍ട്ടി ഇത്തരം വലിയ നേട്ടത്തിന്റെ പടവുകള്‍ ചാടിക്കയറുന്നത് സ്വാഭാവികം മാത്രമാണല്ലോ. എന്നാല്‍ സഖ്യംകൊണ്ട് വലിയ നഷ്ടമുണ്ടായത് കോണ്‍ഗ്രസ്സിനാണ്. അവര്‍ക്ക് ത്രിപുരയില്‍ ഒരു സീറ്റുപോലുമില്ലാതിരുന്ന സ്ഥലത്ത് മൂന്നു സീറ്റ് കിട്ടി എന്നതാണ് നഷ്ടം. ഇത് സഖാവ് ഗോവിന്ദന്റെ വൈരുദ്ധ്യാത്മ സിദ്ധാന്തമാണ്.

ഈ സിദ്ധാന്തപ്രകാരം ത്രിപുര തിരഞ്ഞെടുപ്പില്‍ 33 സീറ്റുനേടിയ ബി.ജെ.പി സഖ്യത്തിനാണ് ഏറ്റവും വലിയ കോട്ടം സംഭവിച്ചിരിക്കുന്നത്. അവര്‍ അധികാരം നിലനിര്‍ത്തി എന്നതാണ് അവരുടെ വീഴ്ച. ഈ വീഴ്ചയുണ്ടാവാന്‍ വല്ലാതെ പണമൊഴുക്കി എന്ന് സീതാറാം യെച്ചൂരി സമാധാനിക്കുകയാണ്. താഴെക്കിടയില്‍ നിന്നു വലിയ സമ്മര്‍ദ്ദമുണ്ടായതുകൊണ്ടാണ് കോണ്‍ഗ്രസ്സുമായി സഖ്യത്തിനു തയ്യാറായതെന്ന് യെച്ചൂരി കൈമലര്‍ത്തുന്നു. ദേശീയ തലത്തില്‍ ഈ സഖ്യം വരാന്‍ ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍ദ്ദേശിച്ചാല്‍ കേരളത്തിലെ ഇടതു ഭരണത്തിന്റെ ഗതിയെന്താവുമെന്ന് പ്രധാനമന്ത്രി പ്രവചിച്ചു കഴിഞ്ഞിട്ടുണ്ട്.

Share1TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഓസ്‌കാറിന് എന്തു വില!

ഷാഫിക്ക് ഷംസീറിന്റെ മുന്നറിയിപ്പ്!

‘പിണറായി കുടുംബം ഈ വീടിന്റെ ഐശ്വര്യം’

സിവില്‍ സര്‍വ്വീസ് കിഴവന്മാരുടെ തടയണ

ജാതിഭൂതം കോണ്‍ഗ്രസ്സിന്റെ തലയില്‍

ഡിഫി എന്നാല്‍ ദേവസ്വം ഭജനസംഘം

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

തുടര്‍ഭരണത്തിലും സ്ത്രീവിരുദ്ധത

രാജ്യദ്രോഹത്തിന്റെ പരമകാഷ്ഠ

കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഓസ്‌കാറിന് എന്തു വില!

ഷാഫിക്ക് ഷംസീറിന്റെ മുന്നറിയിപ്പ്!

സംഘപ്രവര്‍ത്തനം സർവ്വതലസ്പർശിയാക്കി മാറ്റും: പി.എൻ. ഈശ്വരൻ

മാലിന്യബോംബുകള്‍…!

ഭരണകൂടമൊരുക്കുന്ന ഗ്യാസ് ചേമ്പറുകള്‍

‘പിണറായി കുടുംബം ഈ വീടിന്റെ ഐശ്വര്യം’

യുഗപരിവര്‍ത്തനത്തിന്റെ നാന്ദി

നിശബ്ദ സേവനത്തിന്റെ സൗരഭ്യം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies