Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

ജാതിഭൂതം കോണ്‍ഗ്രസ്സിന്റെ തലയില്‍

ശാകല്യന്‍

Print Edition: 10 March 2023

റായ്പൂരിലെ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചത്തുപണിയെടുത്തത് ഒരു കു ടം തുറന്നുകിട്ടാനായിരുന്നു. പണ്ട് കടലില്‍ നിന്ന് മുക്കുവനു കിട്ടിയതുപോലുള്ള ഒരു കുടം. 1974-ല്‍ അന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഭൂതത്തെ പറഞ്ഞുപറ്റിച്ച് കുടത്തിലാക്കി കടലിലൊഴുക്കിയതായിരുന്നു. മല്ലികാര്‍ജ്ജുന ഖാര്‍ഗെ എന്ന ദളിതനെക്കൊണ്ട് സോണിയ ആ കുടം തപ്പിയെടുപ്പിച്ച് റായ്പൂരിലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ കൊണ്ടു വെപ്പിച്ചു. പിന്നെ നേ താക്കന്മാരെല്ലാം കൂടി കുടത്തിന്റെ മൂടിയില്‍ പിടിയിട്ടു. അത്യദ്ധ്വാനം ചെയ്തു സമ്മേളനത്തിന്റെ അവസാന ദിവസം മൂടി തുറന്നുകിട്ടി. എന്നിട്ടും ഭൂതം കുടത്തിനകത്തു നാണിച്ചു നില്‍ക്കുകയല്ലാതെ പുറത്തേയ്ക്ക് വരുന്നില്ല. അതിനെ പുറത്തെത്തിക്കാന്‍ അമ്പിളി അമ്മാവനെ പിടിച്ചുതരാമെന്നുവരെ മദാമ്മ പറഞ്ഞുനോക്കി. പിന്നെ നേതാക്കളുടെ വക വാഗ്ദാനങ്ങളുടെ പഞ്ചാരപ്പായസം വിളമ്പലായിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സാമൂഹ്യ-സാമ്പത്തിക ജാതി സെന്‍സസ് നടപ്പാക്കും എന്നതായിരുന്നു ആദ്യത്തെ വാഗ്ദാനം. ഒ.ബി.സിക്കാര്‍ക്ക് പ്രത്യേക മന്ത്രാലയം തന്നെ ആരംഭിക്കുമെന്നാണ് അടുത്ത വാഗ്ദാനം. സാമൂഹ്യ നീതിയ്ക്കുള്ള നയപാക്കേജിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ നാഷണല്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍ മാതൃകയില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് തുടങ്ങുമെന്നതാണ് വേറൊരു വാഗ്ദാനം. ഉന്നത ജുഡീഷ്യറിയില്‍ ഒബിസിക്ക് സംവരണം ഏര്‍പ്പെടുത്താന്‍ ഇന്ത്യന്‍ ജുഡീഷ്യല്‍ സര്‍വ്വീസ് ഉണ്ടാക്കുമെന്നതാണ് മറ്റൊരു വാഗ്ദാനം. എസ്.സി.എസ്.ടി, ഒ.ബി.സി വിദ്യാര്‍ത്ഥികളോടുള്ള വിവേചനം അവസാനിപ്പിക്കാന്‍ രോഹിത് വെമുല നിയമം പാസ്സാക്കുമെന്നതാണ് വിപ്ലവാത്മകമായ അടുത്ത വാഗ്ദാനം. ജാതി അടിസ്ഥാനത്തില്‍ സൈനിക റെജിമെന്റ് രൂപീകരിക്കുമെന്നതാണ് മറ്റൊരു വാഗ്ദാനം. ചുരുക്കത്തില്‍ ജുഡീഷ്യറി മുതല്‍ സൈന്യം വരെ ജാതി പിശാചിന് വിളയാടാമെന്ന മന്ത്രിക വാഗ്ദാനങ്ങള്‍ ഒഴുക്കിവിടുന്ന വമ്പന്‍ രാഷ്ട്രീയ തന്ത്രം തന്നെ പ്രയോഗിച്ചു.

ഇതെല്ലാം കേട്ട് ജാതി ഭൂതം കുടത്തില്‍ നിന്നു പുറത്തിറങ്ങി എന്നും അതിപ്പോള്‍ തങ്ങളുടെ തലയില്‍ കയറിയിരിക്കുന്നു എന്നുമുള്ള ആത്മവിശ്വാസത്തില്‍ പ്രധാനമന്ത്രിപദവും സ്വപ്‌നം കണ്ടു കഴിയുകയാണ് ആ പാര്‍ട്ടിയുടെ നേതൃത്വം. എന്നാല്‍ 1974-ല്‍ സാമൂഹ്യനീതി തരാമെന്നു മോഹിപ്പിച്ചു കുടത്തിനു പുറത്തിറങ്ങിയ ഭൂതത്തെ പിറ്റേന്നുതന്നെ കുടത്തിലാക്കിയവരാണിവര്‍. അതു ഭൂതത്തിനും അറിയാം. പിന്നെ ആ കുടം തപ്പിയെടുക്കുന്നത് പാര്‍ട്ടിയുടെ 85-ാം പ്ലീനറി സമ്മേളനത്തിലാണ്. പാര്‍ട്ടി പ്രസിഡന്റായ മല്ലികാര്‍ജുന ഖാര്‍ഗെയെന്ന ദളിതനെ പ്ലീനത്തിനിടയ്ക്ക് പൊരിവെയിലത്ത് നിര്‍ത്തി മദാമ്മ കുടപിടിച്ചുകൊടുക്കുന്നതാണ് ഭൂതം കണ്ടത്. തലയിലിരിക്കുന്ന ജാതിഭൂതത്തിന്റെ വാല്‍ ചുറ്റിപ്പിണഞ്ഞിരിക്കുന്നത് കോണ്‍ഗ്രസ് നേതാക്കളുടെ കഴുത്തിലാണെന്നത് അവര്‍ മറന്നുപോകുന്നു.

Share1TweetSendShare

Related Posts

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

പിണറായിസം, സതീശനിസം, അന്‍വറിസം

കാവി കണ്ട കമ്മ്യൂണിസ്റ്റ് കാള

ബംഗ്ലാദേശിന് വലുത് ദേശസുരക്ഷ; ഇവിടെ വലുത് റോഹിങ്ക്യൻ സുരക്ഷ!

ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ഇടത് ജ്ഞാനസംഹിത!

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies