Monday, July 7, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

‘സമസ്ത’യെ പേറി വിജയന്‍ സഖാവ് !

ശാകല്യന്‍

Print Edition: 10 December 2021

നോക്കണേ വിജയന്‍ സഖാവിന്റെ ഗതികേട്. കുറേക്കാലമായി മുസ്ലിം ലീഗിന്റെ ചുമലില്‍ കടല്‍കിഴവനെപ്പോലെ അള്ളിപിടിച്ചു കിടന്നിരുന്ന ‘സമസ്ത’ മത നേതാക്കള്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ തോളിലാണ്! ‘സമസ്ത’ സുന്നികള്‍ക്ക് ലീഗിന്റെ പച്ചയേക്കാള്‍ പ്രിയം സിപിഎമ്മിന്റെ ചുകപ്പിനോടാണത്രെ! ഇതോടെ സിപിഎമ്മിന്റെ മതേതര പ്രതിച്ഛായയ്ക്ക് നല്ല പച്ച നിറം കൈവന്നിരിക്കുന്നു! സി.പി.എമ്മിനെയും വിജയന്‍ സഖാവിന്റെ ഇടതു ഭരണത്തെയും ഈ നിലയിലെത്തിച്ചത് അവര്‍ വഖഫ് ബോര്‍ഡിനെ തൊട്ടുകളിച്ചതാണ്.

വിജയന്‍ സഖാവിന്റെ അഞ്ചു വര്‍ഷത്തെ ഭരണകാലത്ത് സഖാക്കള്‍ക്ക് വഖഫ് ബോര്‍ഡിന്റെ പടി ചവിട്ടാന്‍ പോലും സാധിച്ചിട്ടില്ല. അവിടെ എന്തു നടക്കണം എന്ന് തീരുമാനിക്കുന്നത് അന്നത്തെ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ ആയിരുന്നില്ല, മറിച്ച് വഖഫ് ബോര്‍ഡില്‍ ലീഗുകാര്‍ നിയമിച്ച ഉദ്യോഗസ്ഥരും ബോര്‍ഡിലെ തിരഞ്ഞെടുക്കപ്പെട്ട മുതവല്ലിമാരും ആയിരുന്നു. ഇത് പൊളിക്കാനാണ് വഖഫ്‌ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാന്‍ സി.പി. എം തീരുമാനിച്ചത്. എന്നാല്‍ ദേവസ്വംബോര്‍ഡ് അല്ല വഖഫ് ബോര്‍ഡ് എന്ന് തിരിച്ചറിയാന്‍ അധിക സമയം വേണ്ടിവന്നില്ല. മുസ്ലിം ലീഗ് പതിനെട്ടോളം മുസ്ലിം സംഘടനകളെ ചേര്‍ത്ത് മുസ്ലിം കോഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുകയും പള്ളികളെ മുന്‍നിര്‍ത്തി പ്രക്ഷോഭം നടത്താന്‍ പോകുന്നു എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഈ പ്രതിഷേധത്തില്‍ നിന്ന് തടി രക്ഷിക്കാനാണ് ‘സമസ്ത’യെ പേറി നടക്കാന്‍ വിജയന്‍ സഖാവ് നിര്‍ബന്ധിതനായത്. ദേവസ്വം ഭരണം സംബന്ധിച്ചും അവിടുത്തെ നിയമനം സംബന്ധിച്ചും ഏതെങ്കിലും ഹിന്ദു സംഘടനകളോട് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടുണ്ടോ? ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ യുവതികളെ പ്രവേശിപ്പിക്കുക വഴി ഹിന്ദു വിശ്വാസത്തെയും മത നേതൃത്വത്തെയും വെല്ലുവിളിക്കുകയല്ലേ ചെയ്തത് ?

എന്നാല്‍ മുസ്‌ലിം സംഘടനകള്‍ വഖഫ് നിയമനം സംബന്ധിച്ച് പ്രക്ഷോഭത്തിനിറങ്ങിയപ്പോള്‍ സഖാക്കളുടെ നിലപാടു തന്നെ മാറി. ഇതോടെ സുന്നി യാഥാസ്ഥിതിക നേതാക്കളെ തോളിലേറ്റേണ്ട ഗതികേടില്‍ വരെ എത്തി സി.പി.എം. പള്ളിയില്‍ രാഷ്ട്രീയം ഒഴിവാക്കണം എന്ന് അപേക്ഷിക്കുന്ന സ്ഥിതിയും ഉണ്ടായി. ഇതേ കൂട്ടരാണ് പൗരത്വനിയമത്തിനെതിരെ പള്ളികള്‍ കേന്ദ്രീകരിച്ച് പ്രക്ഷോഭം നടത്തിയവരെ മഹത്വവത്കരിച്ചത്.

 

Share7TweetSendShare

Related Posts

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

പിണറായിസം, സതീശനിസം, അന്‍വറിസം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies