Thursday, August 18, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home വെബ് സ്പെഷ്യൽ

വെളിച്ചം കാട്ടിയ ആദ്യ മുഖപ്രസംഗം

Feb 9, 2020, 10:13 am IST

സത്യത്തിനും നീതിയ്ക്കും വേണ്ടിയാണ് ‘കേസരി’ നിലകൊള്ളുന്നത്. അസത്യവും അനീതിയും നിറഞ്ഞ ഒരു ചുറ്റുപാടില്‍, സത്യവും നീതിയും എന്തെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഞങ്ങളുടെ ഉദ്ദേശ്യം. തെറ്റായ ധാരണകളും ആശയക്കുഴപ്പങ്ങളും നീക്കി വാസ്തവങ്ങളെ അവയുടെ ശരിയായ വെളിച്ചത്തില്‍ കാണിക്കുവാനാണ് ഞങ്ങളുടെ പരിശ്രമം.

കോഴിക്കോട്ട് തളിയിലെ സംഘകാര്യാലയത്തിലിരുന്നുകൊണ്ട് ശ്രീ പി. പരമേശ്വരന്‍, 1951 നവംബര്‍ 27-ന് പുറത്തിറക്കിയ കേസരിയുടെ ആദ്യമുഖപ്രസംഗത്തില്‍ ഇങ്ങനെ എഴുതി.

കേസരി വാരികയുടെ ആദ്യ മുഖ പ്രസംഗം.
പരമേശ്വർജി എഴുതിയത് .
1951 നവംബർ 27

ഈ എഴുത്തിന്റെ പശ്ചാത്തലം മനസ്സിലാക്കാന്‍ കുറച്ചുമാസം പുറകോട്ടു പോകേണ്ടതുണ്ട്.

1949-ല്‍, രാഷ്ട്രീയസ്വയംസേവകസംഘത്തിനു മേലുള്ള നിരോധനം നിരുപാധികം നീക്കിയശേഷം പരമ പൂജനീയ സര്‍സംഘചാലക് ശ്രീഗുരുജിയുടെ രാജ്യമൊട്ടുക്കുള്ള സന്ദര്‍ശനത്തിന്റെ ഭാഗമായി അദ്ദേഹം കോഴിക്കോട്ടുമെത്തി. ഇതോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിലെ പ്രമുഖവ്യക്തികളുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ച ഏര്‍പ്പെടുത്തിയിരുന്നു. അതിലേയ്ക്ക് പത്രക്കാരെയും ക്ഷണിച്ചിരുന്നു. ഗാന്ധിവധത്തില്‍ സംഘത്തിനുള്ള പങ്കിനെക്കുറിച്ച് ആ പരിപാടിക്കെത്തിയവര്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് സംഘത്തിന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തുന്ന വിധത്തില്‍ മറുപടി നല്‍കിയതോടൊപ്പം സംഘത്തിന്റെ ശാഖാപ്രവര്‍ത്തനത്തിനു പിന്നിലെ ആശയപരമായ കാര്യങ്ങളും അദ്ദേഹം വ്യക്തമായി വിശദീകരിച്ചിരുന്നു. സ്വാഭാവികമായും പിറ്റേന്നത്തെ പത്രത്തില്‍ ഇതു സംബന്ധിച്ച് വിശദമായ വാര്‍ത്ത വരുമെന്ന് സ്വയംസേവകര്‍ പ്രതീക്ഷിച്ചു. എന്നാല്‍ കോഴിക്കോട്ടുനിന്നും പുറത്തിറങ്ങുന്ന ഒരു പത്രത്തിലും വാര്‍ത്ത വന്നില്ല. അക്കാലത്ത് കോഴിക്കോട്ട് പ്രചാരകനായിരുന്ന നാഗപ്പൂര്‍ സ്വദേശി ശങ്കര്‍ശാസ്ത്രി ഇതു സംബന്ധിച്ച് ഒരു മലയാളപത്രത്തിന്റെ പത്രാധിപരോട് കാരണം തിരക്കി. ”നിങ്ങളുടെ പരിപാടി വളരെ നന്നായി എന്നു ഞാനറിഞ്ഞു. എന്നാല്‍ ഞങ്ങളുടെ പത്രത്തിന്റെ നയം ആ വാര്‍ത്ത നല്‍കാന്‍ ഞങ്ങളെ അനുവദിച്ചില്ല” എന്നതായിരുന്നു മറുപടി.

‘അന്ധകാരത്തെ ശപിച്ചിട്ടു ഫലമില്ല. അതു നീക്കാന്‍ ഒരു കൈത്തിരി കത്തിക്കുകയാണ് വേണ്ടത്’ എന്നു ചിന്തിച്ചു ശങ്കര്‍ശാസ്ത്രി. ഇതാണ് കേസരി തുടങ്ങാനുണ്ടായ നിമിത്തം. സമയം കളയാതെ അദ്ദേഹം തനിയ്ക്കു വേണ്ടപ്പെട്ട സംഘഅനുഭാവികളില്‍നിന്നും പതിമൂന്നു രൂപ ശേഖരിച്ച് ആ മൂലധനത്തെ അടിസ്ഥാനമാക്കി ആദ്യലക്കം കേസരി പുറത്തിറക്കി.

മെല്ലെ അതിന്റെ പ്രവര്‍ത്തനം മുന്നേറവെ, സൈന്യത്തില്‍നിന്നു വിരമിച്ചശേഷം ഹിന്ദുസ്ഥാന്‍ സമാചാറിന്റെ കേരളപ്രതിനിധിയായി പ്രവര്‍ത്തിക്കുന്ന തലശ്ശേരി സ്വദേശി എം. രാഘവന്റെ അന്യൂനമായ പത്രപ്രവര്‍ത്തനാനുഭവവും കഴിവുകളും കണ്ട ശങ്കര്‍ ശാസ്ത്രി കേസരിപ്രവര്‍ത്തനം അദ്ദേഹത്തെ ഏല്പിച്ചു. 1998 ഒക്‌ടോബറില്‍ വിരമിക്കുന്നതുവരെ അദ്ദേഹം കേസരിപ്രവര്‍ത്തനം ജീവിതദൗത്യമായെടുത്തു നടത്തി. മാനേജര്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ സമര്‍പ്പണ മനോഭാവവും കഠിനാദ്ധ്വാനവും അവിശ്രമമായ പ്രവര്‍ത്തനവും മൂലം കേസരി ഒരു മുന്‍നിര മാധ്യമമായി ഉയര്‍ന്നു.

കോഴിക്കോട്ടെ ശ്രീ കെ.പി. ഗോപാലകൃഷ്ണന്‍ നായര്‍ ഔദ്യോഗികമായി ആദ്യപത്രാധിപരായിരുന്നെങ്കിലും പത്രാധിപസമിതിയുടെ മേല്‍നോട്ടം ശ്രീ പി. പരമേശ്വരനായിരുന്നു.  സത്യത്തിനും നീതിക്കും വേണ്ടി ജീവിതകാലം മുഴുവൻ നിലകൊണ്ട ആ മഹാമനീഷി വിഷ്ണുപദം പൂകുമ്പോൾ ഭാരതത്തിന്റെ സാംസ്കാരികവും ധൈഷണികവുമായ മണ്ഡലത്തിൽ നികത്താനാവാത്ത വിടവാണ് ഉണ്ടായിരിക്കുന്നത്.

Tags: FEATURED
Share156TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

മലയാള വായനയിലെ വഴിമുടക്കികള്‍

സ്വയംകൃതാനര്‍ത്ഥമീയവസ്ഥ

അമേരിക്കയെ നടുക്കുന്ന കൂട്ടക്കുരുതികള്‍

പി.ടി.ഉഷയെ അസഹിഷ്ണതയോടെ കാണുന്നവര്‍

യാഥാര്‍ഥ്യത്തെ തസ്മകരിക്കാനായി ചരിത്രത്തെ വികൃതമാക്കുന്നു

ബൂര്‍ഷ്വാ കമ്മ്യൂണിസം

Kesari Shop

  • കേസരി ആജീവനാന്ത വരിസംഖ്യ ₹20,000.00
  • RSS in Kerala: Saga of a Struggle ₹500.00
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300.00 ₹250.00
Follow @KesariWeekly

Latest

ആഴക്കടലിലെ യുദ്ധമുനമ്പുകള്‍

അരവിന്ദദര്‍ശനവും ദേശീയ വിദ്യാഭ്യാസനയവും

രാഷ്ട്രാനുകൂലമായ അരവിന്ദായനം

ഋഷി സുനക് മോദിയുടെ ആളോ?

മതശാഠ്യങ്ങള്‍ക്ക് കീഴടങ്ങുന്ന മാര്‍ക്‌സിസ്റ്റുകള്‍

അദ്വൈതം

ഏത്തമിട്ടുകൊണ്ട് നവോത്ഥാന സംരക്ഷണം!

ഭാരതത്തിന്റേത് ലോകത്തിന് വിദ്യപകര്‍ന്ന പാരമ്പര്യം: ജേക്കബ് പുന്നൂസ്

സഹകരണം വിഴുങ്ങികള്‍

ഇസ്ലാമിന്റെ ശത്രു ഇസ്ലാം

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies