Thursday, February 25, 2021
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ഇതുകേട്ടില്ലേ?

ഗുലാംനബിക്ക് ബി.ജെ.പി മുദ്ര!

ശാകല്യൻ

Print Edition: 19 February 2021

ഈ ഗുലാംനബി ആസാദിന് എന്തുപറ്റി? ഈ പഹയനും ‘മോദിഫാന്‍’ ആയി മാറിയോ? രാജ്യസഭയിലെ അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പ്രസംഗം കേട്ട് ഇസ്ലാമിസ്റ്റുകള്‍ മാത്രമല്ല സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസ്സിലെ നേതാക്കള്‍ പോലും ഞെട്ടിപ്പോയി. മോദി ഭരണത്തില്‍ മുസ്ലിങ്ങളെ നിരന്തരം പീഡിപ്പിക്കുകയാണെന്നും അവര്‍ക്കിവിടെ ജീവിക്കാന്‍ പറ്റാതായിരിക്കുന്നു എന്നുമല്ലേ കോണ്‍ഗ്രസ് നേതാക്കളും കമ്മ്യൂണിസ്റ്റു കൂലി പ്രസംഗകരുംവരെ ഒരേ രാഗത്തില്‍ പാടിക്കൊണ്ടിരിക്കുന്നത്. അതിനിടയ്ക്കാണ് രാജ്യസഭയ്ക്കകത്തുവെച്ച് ഗുലാംനബി ആസാദ് വിതുമ്പിക്കൊണ്ട് പറയുന്നത് താന്‍ ഒരു ഹിന്ദുസ്ഥാനി മുസ്ലിമാണെന്ന്. മാത്രമോ, ‘ലോകത്തിലെ ഏതെങ്കിലും മുസ്ലിമിന് അഭിമാനം തോന്നണമെങ്കില്‍ അതു ഹിന്ദുസ്ഥാനിലെ മുസ്ലിമിനു മാത്രമായിരിക്കണം’ എന്നു കൂടി അദ്ദേഹം പറഞ്ഞിരിക്കയാണ്. ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഇല്ലാത്ത അഫ്ഗാനിസ്ഥാനിലും ഇറാനിലും മുസ്ലീങ്ങള്‍ തമ്മില്‍ പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. ‘അയല്‍രാജ്യങ്ങളിലെ തിന്മകളില്‍ നിന്ന് സുരക്ഷിതരാണ് തങ്ങളെന്നതില്‍ ഇന്ത്യയിലെ മുസ്ലിമിനു സ്വയം അഭിമാനം തോന്നണം’ എന്ന ഉപദേശവും അദ്ദേഹം ഇവിടെത്തെ മുസ്ലിങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

ഇവിടെ തങ്ങളുടെ മതവിശ്വാസം സുരക്ഷിതമല്ലെന്നു പറഞ്ഞുകൊണ്ടു ചിലര്‍ ആടുമേയ്ക്കാന്‍ സിറിയയിലേയ്ക്ക് പോയിരുന്നു. അവരുടെ മൃതദേഹം പോലും ബന്ധുക്കള്‍ക്ക് കണികാണാനായിട്ടില്ല. പോയവരില്‍ ബാക്കിയായവര്‍ അഫ്ഘാന്‍ ജയിലിലുമാണ്. എന്നാലും ഇന്ത്യയെ മുസ്ലിങ്ങള്‍ക്കുപോലും രക്ഷയില്ലാത്ത പാകിസ്ഥാനും അഫ്ഘാനിസ്ഥാനുമാക്കിയാലേ അടങ്ങിയിരിക്കൂ എന്ന വാശിയിലാണ് ഇസ്ലാമിസ്റ്റുകള്‍. അവര്‍ക്ക് ചൂട്ടുപിടിക്കാന്‍ കോണ്‍ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരും ഒരുളുപ്പുമില്ലാതെ തയ്യാറാവുകയും ചെയ്യുന്നു. ദേശീയ മുസ്ലീം എന്ന വര്‍ഗ്ഗം ഈ രാജ്യത്ത് കുറ്റിയറ്റുപോകുമ്പോഴാണ് ഗുലാം നബി ആസാദില്‍ നിന്ന് ഇങ്ങനെയൊരു വേറിട്ട ശബ്ദം ഉയരുന്നത്. അദ്ദേഹത്തെ ബി.ജെ.പിയായി മുദ്രകുത്താന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു.

Share155TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ചോദ്യം വിജയന്‍ സഖാവിനോട് വേണ്ട!

കത്വയും ഉന്നാവോയും ഇനിയും ആവര്‍ത്തിക്കട്ടെ!

”ഞങ്ങളിലുള്ളത് ചൈനീസ് രക്തം ഞങ്ങളിലുള്ളത് കോവിഡ് രക്തം”

ജോസഫൈന്‍ പ്രത്യേക ജനുസ്സാണ്!

‘പാര്‍ട്ടി സവര്‍ണര്‍’ക്കുള്ളതാണ് യഥാര്‍ത്ഥ സംവരണം

ഹിന്ദുക്കള്‍ക്ക് മത്സരിക്കാന്‍ സീറ്റ് എവിടെ?

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500.00
  • കേസരി വാരിക വാര്‍ഷിക വരിസംഖ്യ ₹1,100.00
  • കേസരി വാരിക അര്‍ദ്ധവാര്‍ഷിക വരിസംഖ്യ ₹500.00

Latest

വയലാറില്‍ നടന്നത് ഇടതു പിന്തുണയുള്ള ജിഹാദ്

നന്ദുവിന്റെ കൊലപാതകം ആസൂത്രിതം

കേസരിഗർജ്ജനം

‘സമരജീവികളു’ടെ സാഹസങ്ങള്‍

സാംസ്‌കാരികദേശീയതയുടെ ഉള്ളുണര്‍വുകള്‍

ഇസ്ലാം സമാധാനത്തിന്റെ മതമോ?

യുവാക്കളോട് ഇടതുസര്‍ക്കാരിന്റെ യുദ്ധപ്രഖ്യാപനം

കാര്യാതീതനായ കാര്യകര്‍ത്താവ്-മോറോപന്ത് പിംഗളെ

ബൗദ്ധിക കേരളത്തിന്റെ സംവാദ ചരിത്രത്തിലെ പരമേശ്വര പര്‍വ്വം

ഗുലാംനബിക്ക് ബി.ജെ.പി മുദ്ര!

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • Contact Us
  • Subscribe
  • Online Shop
  • e-Weekly
  • Advertise
  • Privacy Policy
  • Terms & Conditions

© Kesari Weekly

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • പദാനുപദം
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly