Sunday, February 28, 2021
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ഇതുകേട്ടില്ലേ?

കിറ്റില്‍ വീഴുന്ന മലയാളി!

ശാകല്യന്‍

Print Edition: 1 January 2021

സൗജന്യ പലവ്യഞ്ജനകിറ്റും ക്ഷേമ പെന്‍ഷനും കൊടുത്താല്‍ കയ്യിലെടുക്കാവുന്നതേയുള്ളു പ്രബുദ്ധനായ മലയാളിയെ! തെറ്റിദ്ധരിക്കണ്ട, കേരളമുഖ്യമന്ത്രി വിജയന്‍ സഖാവ് വൈരുദ്ധ്യാത്മിക ഭൗതികവാദ സിദ്ധാന്തപ്രകാരം സമര്‍ത്ഥിച്ചെടുത്തതാണിത്. കഴിഞ്ഞ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ ഈ പ്രയോഗം കൊണ്ടാണ് ഇടതു മുന്നണി കരകയറിയത് എന്നാണ് സഖാവിന്റെ വാദം. കൊറോണയുടെ ആദ്യകാലത്തൊന്നും പലവ്യഞ്ജനകിറ്റ് കൊടുക്കാന്‍ തയ്യാറാവാത്ത സര്‍ക്കാര്‍ ഓണം മുതലാണ് അതിലെ കച്ചവടക്കണ്ണ് മനസ്സിലാക്കിയത്. മാലിന്യം ചേര്‍ന്ന ശര്‍ക്കരയും കഴിക്കാന്‍ കൊള്ളാത്ത പപ്പടവും താണതരം ധാന്യങ്ങളും കൊടുത്തിട്ട് ഒന്നാംകിട സാധനങ്ങളുടെ വില സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും കീശയിലാക്കിയത് ഒരു നേട്ടം. പലവ്യഞ്ജനങ്ങള്‍ ഇടുന്ന സഞ്ചിയുടെ പേരില്‍ പോലും വെട്ടിപ്പുനടത്തി. എല്ലാമാസവും ഇത്തരം കിറ്റുകള്‍ റേഷന്‍ കടയിലൂടെ നല്‍കിയതോടെ സി.പി.എമ്മിന്റെ സ്വപ്‌നപദ്ധതിയായ സ്വര്‍ണ്ണക്കള്ളക്കടത്തിന്റെയും മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരുടെ സങ്കേതമായതും ബിനീഷ് കോടിയേരിയുടെ മയക്കുമരുന്നു കച്ചവടവും ഒക്കെ ജനം മറന്നു എന്നാണ് തിരഞ്ഞെടുപ്പുഫലം കാണിക്കുന്നത് എന്ന് വിജയന്‍ സഖാവ് സിദ്ധാന്തിക്കുന്നു.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണ തുടര്‍ച്ചയുണ്ടാവാന്‍ ഇതേ മാര്‍ക്‌സിയന്‍ തന്ത്രം ആവര്‍ത്തിക്കുന്നു എന്നാണ് സഖാവ് പ്രഖ്യാപിച്ചത്. 1500 രൂപയുടെ ക്ഷേമപെന്‍ഷനും പ്രതിമാസ പലവ്യഞ്ജനകിറ്റും തുടരാനാണ് തീരുമാനം. നക്കാപ്പിച്ച വെച്ചുനീട്ടിയാല്‍ കണ്ണുമയങ്ങി വോട്ടു ചെയ്യുന്നവരാണ് കേരളത്തിലെ വോട്ടര്‍മാര്‍ എന്ന രീതിയിലുള്ള സഖാവിന്റെ വിലയിരുത്തല്‍ ആത്മാഭിമാനികളായ മലയാളികളെ അപമാനിക്കലല്ലേ?

Share133TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

തുഞ്ചന്റെ രാമന്‍ വേണ്ട; സഖാവ് എന്‍.റാം മതി

കമ്മ്യൂണിസമാണ് ഏറ്റവും കടുത്ത വര്‍ഗ്ഗീയത

ഗുലാംനബിക്ക് ബി.ജെ.പി മുദ്ര!

ചോദ്യം വിജയന്‍ സഖാവിനോട് വേണ്ട!

കത്വയും ഉന്നാവോയും ഇനിയും ആവര്‍ത്തിക്കട്ടെ!

”ഞങ്ങളിലുള്ളത് ചൈനീസ് രക്തം ഞങ്ങളിലുള്ളത് കോവിഡ് രക്തം”

Kesari Shop

  • കേസരി വാരിക വാര്‍ഷിക വരിസംഖ്യ ₹1,100.00
  • കേസരി വാരിക അര്‍ദ്ധവാര്‍ഷിക വരിസംഖ്യ ₹500.00
  • കേസരി വാരിക വാര്‍ഷിക വരിസംഖ്യ ഓണപ്പതിപ്പ് ഇല്ലാതെ ₹1,000.00

Latest

തീരദേശം തീറെഴുതിയ കേരളസര്‍ക്കാര്‍

ഹലാലിന്റെ പിന്നിലെ ഗൂഢാലോചന

കമ്പപ്പുരയിലെ കളിതമാശകള്‍

തുഞ്ചന്റെ രാമന്‍ വേണ്ട; സഖാവ് എന്‍.റാം മതി

കമ്മ്യൂണിസമാണ് ഏറ്റവും കടുത്ത വര്‍ഗ്ഗീയത

ഓര്‍മ്മയിലെ ടി.എന്‍

ഇന്‍ഗോസി ഒകോഞ്ചോ ഇവേല

ലോക വ്യാപാര സംഘടനയ്ക്ക് മാറ്റം വരുമോ?

സെമിനാറില്‍ ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനഭാഷണം നടത്തുന്നു.

ഹലാലിന്റെ മറവില്‍ നടക്കുന്നത് ഭീകരവാദം – സെമിനാര്‍

അലി അക്ബര്‍ ഡോ. പദ്മനാഭനെ ആദരിക്കുന്നു.

ഡോ.സി.പദ്മനാഭന്‍ – ആതുരശുശ്രൂഷാരംഗത്തെ കര്‍മ്മയോഗി

നീതിക്കൊപ്പം നിന്ന രാമാ ജോയ്‌സ്

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • Contact Us
  • Subscribe
  • Online Shop
  • e-Weekly
  • Advertise
  • Privacy Policy
  • Terms & Conditions

© Kesari Weekly

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • പദാനുപദം
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly