Thursday, July 3, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

മമതക്ക് തലവേദനയായി ഹൈക്കോടതി

ശാകല്യന്‍

Print Edition: 19 May 2023

പശ്ചിമ ബംഗാളില്‍ അരാജകത്വമാണെന്ന ബി.ജെ.പിയുടെ വിമര്‍ശനത്തിന് മമതാ ബാനര്‍ജി പുല്ലുവിലയാണ് കല്പിക്കുന്നത്. മമതയുടെ പോലീസും തൃണമൂല്‍ ഗുണ്ടകളും ചെയ്യുന്നതൊക്കെ ശരിയാണ്. എന്നതാണ് പശ്ചിമ ബംഗാളിലെ നിയമം. ഇതറിയാത്ത ബി.ജെ.പിക്കാരെക്കുറിച്ച് മമത ദീദിക്ക് പുച്ഛമേയുള്ളൂ. എന്നാല്‍ കൊല്‍ക്കത്ത ഹൈക്കോടതിയിലെ ജഡ്ജിമാര്‍ക്കും ഇതേ അജ്ഞതാരോഗം പിടിപെട്ടാല്‍ ദീദി എന്തു ചെയ്യും. ബംഗാള്‍ വെള്ളരിക്കാപട്ടണമാണെന്ന വിധത്തില്‍ സര്‍ക്കാരിന്റെ ഒരു അന്വേഷണ ഏജന്‍സിയേയും കോടതി വിശ്വസിക്കുന്നില്ല. ഏതു കേസ് വന്നാലും അന്വേഷണത്തിന് കേന്ദ്ര ഏജന്‍സിക്ക് വിടുകയാണ് ഹൈക്കോടതി. സ്‌കൂള്‍ നിയമന ക്രമക്കേട്, രാമനവമി ഘോഷയാത്രക്ക് നേരെയുള്ള അക്രമം, ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസ് തുടങ്ങിയവയെല്ലാം കേന്ദ്ര ഏജന്‍സികള്‍ക്ക് വിട്ടിരിക്കയാണ് ഹൈക്കോടതി.

അഭിജിത്ത് ഗംഗോപാധ്യായ എന്ന ജഡ്ജി ഒരു ഡസനിലധികം തവണ കേസുകള്‍ കേന്ദ്ര ഏജന്‍സിക്കു വിട്ടു. രക്ഷയില്ലാതെ മമത സുപ്രീം കോടതിയിലെത്തി സ്റ്റേ വാങ്ങി തടി രക്ഷിച്ചിരിക്കയാണ്. സ്‌കൂള്‍ നിയമനത്തിലാണ് ഈ നടപടി ഉണ്ടായത്. രാമനവമിഘോഷയാത്രക്കു നേരെയുള്ള അക്രമം സംബന്ധിച്ച കേസ് എന്‍. ഐ.എക്കു വിട്ടത് ആക്ടിങ് ചീഫ് ജസ്റ്റിസ് ടി.എസ്.ശിവ ഗണും ജസ്റ്റിസ് ഹിരണ്‍മയ ഭട്ടാചാര്യയുമാണ്. അക്രമത്തെ തുടര്‍ന്ന് ഹൗറ, ഉത്തര ദിനാജ്പൂര്‍, ഹുബ്‌ളി എന്നിവിടങ്ങളിലുണ്ടായ അക്രമവും ഹൈക്കോടതി കേന്ദ്ര ഏജന്‍സിക്കു വിട്ടു. കലിയചൗക്കില്‍ ഒരാള്‍ കൊല്ലപ്പെട്ടതും കേന്ദ്രമന്ത്രിക്കു നേരെ അക്രമമുണ്ടായതും അന്വേഷിക്കാന്‍ മമതയുടെ പോലീസ് പറ്റില്ലെന്നു തോന്നിയതിനാലാവാം കേന്ദ്ര ഏജന്‍സിക്കു വിടാന്‍ ഹൈക്കോടതി തീരുമാനിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള തൃണമൂല്‍ ആക്രമത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും നിരവധി പേരുടെ വീട് തകര്‍ക്കപ്പെടുകയും ചെയ്തു. ക്രമസമാധാന തകര്‍ച്ചയില്‍ അന്വേഷണം കേന്ദ്ര ഏജന്‍സിക്കു വിടാനാണ് കോടതി തീരുമാനിച്ചത്. സുപ്രീം കോടതിയില്‍ പോയി ഹൈക്കോടതി ഉത്തരവുകള്‍ക്ക് സ്റ്റേ വാങ്ങുന്ന പണി മമത കോണ്‍ഗ്രസ് നേതാക്കളായ വക്കീലന്മാരെ ഏല്‍പിച്ചിരിക്കയാണ്. മമതക്ക് ബി.ജെ.പിയേക്കാള്‍ വലിയ തലവേദന ഇപ്പോള്‍ ജുഡീഷ്യറി ആയിരിക്കയാണ്.

ShareTweetSendShare

Related Posts

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

പിണറായിസം, സതീശനിസം, അന്‍വറിസം

കാവി കണ്ട കമ്മ്യൂണിസ്റ്റ് കാള

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies