Tuesday, May 30, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ഇതുകേട്ടില്ലേ?

മമതക്ക് തലവേദനയായി ഹൈക്കോടതി

ശാകല്യന്‍

Print Edition: 19 May 2023

പശ്ചിമ ബംഗാളില്‍ അരാജകത്വമാണെന്ന ബി.ജെ.പിയുടെ വിമര്‍ശനത്തിന് മമതാ ബാനര്‍ജി പുല്ലുവിലയാണ് കല്പിക്കുന്നത്. മമതയുടെ പോലീസും തൃണമൂല്‍ ഗുണ്ടകളും ചെയ്യുന്നതൊക്കെ ശരിയാണ്. എന്നതാണ് പശ്ചിമ ബംഗാളിലെ നിയമം. ഇതറിയാത്ത ബി.ജെ.പിക്കാരെക്കുറിച്ച് മമത ദീദിക്ക് പുച്ഛമേയുള്ളൂ. എന്നാല്‍ കൊല്‍ക്കത്ത ഹൈക്കോടതിയിലെ ജഡ്ജിമാര്‍ക്കും ഇതേ അജ്ഞതാരോഗം പിടിപെട്ടാല്‍ ദീദി എന്തു ചെയ്യും. ബംഗാള്‍ വെള്ളരിക്കാപട്ടണമാണെന്ന വിധത്തില്‍ സര്‍ക്കാരിന്റെ ഒരു അന്വേഷണ ഏജന്‍സിയേയും കോടതി വിശ്വസിക്കുന്നില്ല. ഏതു കേസ് വന്നാലും അന്വേഷണത്തിന് കേന്ദ്ര ഏജന്‍സിക്ക് വിടുകയാണ് ഹൈക്കോടതി. സ്‌കൂള്‍ നിയമന ക്രമക്കേട്, രാമനവമി ഘോഷയാത്രക്ക് നേരെയുള്ള അക്രമം, ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസ് തുടങ്ങിയവയെല്ലാം കേന്ദ്ര ഏജന്‍സികള്‍ക്ക് വിട്ടിരിക്കയാണ് ഹൈക്കോടതി.

അഭിജിത്ത് ഗംഗോപാധ്യായ എന്ന ജഡ്ജി ഒരു ഡസനിലധികം തവണ കേസുകള്‍ കേന്ദ്ര ഏജന്‍സിക്കു വിട്ടു. രക്ഷയില്ലാതെ മമത സുപ്രീം കോടതിയിലെത്തി സ്റ്റേ വാങ്ങി തടി രക്ഷിച്ചിരിക്കയാണ്. സ്‌കൂള്‍ നിയമനത്തിലാണ് ഈ നടപടി ഉണ്ടായത്. രാമനവമിഘോഷയാത്രക്കു നേരെയുള്ള അക്രമം സംബന്ധിച്ച കേസ് എന്‍. ഐ.എക്കു വിട്ടത് ആക്ടിങ് ചീഫ് ജസ്റ്റിസ് ടി.എസ്.ശിവ ഗണും ജസ്റ്റിസ് ഹിരണ്‍മയ ഭട്ടാചാര്യയുമാണ്. അക്രമത്തെ തുടര്‍ന്ന് ഹൗറ, ഉത്തര ദിനാജ്പൂര്‍, ഹുബ്‌ളി എന്നിവിടങ്ങളിലുണ്ടായ അക്രമവും ഹൈക്കോടതി കേന്ദ്ര ഏജന്‍സിക്കു വിട്ടു. കലിയചൗക്കില്‍ ഒരാള്‍ കൊല്ലപ്പെട്ടതും കേന്ദ്രമന്ത്രിക്കു നേരെ അക്രമമുണ്ടായതും അന്വേഷിക്കാന്‍ മമതയുടെ പോലീസ് പറ്റില്ലെന്നു തോന്നിയതിനാലാവാം കേന്ദ്ര ഏജന്‍സിക്കു വിടാന്‍ ഹൈക്കോടതി തീരുമാനിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള തൃണമൂല്‍ ആക്രമത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും നിരവധി പേരുടെ വീട് തകര്‍ക്കപ്പെടുകയും ചെയ്തു. ക്രമസമാധാന തകര്‍ച്ചയില്‍ അന്വേഷണം കേന്ദ്ര ഏജന്‍സിക്കു വിടാനാണ് കോടതി തീരുമാനിച്ചത്. സുപ്രീം കോടതിയില്‍ പോയി ഹൈക്കോടതി ഉത്തരവുകള്‍ക്ക് സ്റ്റേ വാങ്ങുന്ന പണി മമത കോണ്‍ഗ്രസ് നേതാക്കളായ വക്കീലന്മാരെ ഏല്‍പിച്ചിരിക്കയാണ്. മമതക്ക് ബി.ജെ.പിയേക്കാള്‍ വലിയ തലവേദന ഇപ്പോള്‍ ജുഡീഷ്യറി ആയിരിക്കയാണ്.

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഇനി കെ-വിശിഷ്ട സേവാ മെഡല്‍

ആര്‍.എസ്.എസ്സിന് അമ്പലങ്ങളില്‍ അയിത്ത ബോര്‍ഡ്

നിതീഷ്‌കുമാറിന്റെ പ്രധാനമന്ത്രി സ്വപ്‌നം

സി.പി.എമ്മിന് ഹിന്ദുസെല്‍!

പിണറായി വിജയനെ മാതൃകയാക്കി കെജ്‌രിവാള്‍

‘കേരളാ സ്റ്റോറി’യോടുള്ള അലര്‍ജി

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

ലോകം ശ്രദ്ധിച്ച രക്ഷാദൗത്യം

ഇനി കെ-വിശിഷ്ട സേവാ മെഡല്‍

ആര്‍.എസ്.എസ്സിന് അമ്പലങ്ങളില്‍ അയിത്ത ബോര്‍ഡ്

ചെറുധാന്യങ്ങളുടെ വലിയ ലോകം 

ഹോമിയോപ്പതിയുടെ ശാസ്ത്രീയതയും പ്രസക്തിയും

യുവകേരളം ലഹരിഭ്രാന്തില്‍

ആരുടേതാണീ കേരളം?

ദ കേരള ‘റിയല്‍ ‘സ്റ്റോറി

മമതക്ക് തലവേദനയായി ഹൈക്കോടതി

നിതീഷ്‌കുമാറിന്റെ പ്രധാനമന്ത്രി സ്വപ്‌നം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies