Monday, January 30, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home വാർത്ത

ഭാരതത്തെ അഖണ്ഡമാക്കുന്നത് ഹിന്ദുത്വം: ഡോ. മോഹന്‍ ഭാഗവത്

Print Edition: 20 January 2023

നാഗ്പൂര്‍: പ്രാചീനകാലം മുതല്‍ ഭാരതം അഖണ്ഡമായിരുന്നുവെന്നും അതിന്റെ ആധാരം ഹിന്ദുത്വബോധമായിരുന്നെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്. ഓര്‍ഗനൈസര്‍, പാഞ്ചജന്യ വാരികകള്‍ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാജം ഹൈന്ദവബോധം മറന്നപ്പോഴാണ് ഭാരതത്തില്‍ ഭിന്നിപ്പുണ്ടായത്. ഹിന്ദുത്വം നമ്മുടെ അസ്തിത്വമാണ്, ദേശീയതയാണ്, സംസ്‌കാരമാണ്. എല്ലാറ്റിനെയും ഉള്‍ക്കൊള്ളാനുള്ള വിശാലത അതിനുണ്ട്. അത് ഇന്നാട്ടിലെ മുസ്ലീം ജനവിഭാഗത്തിന് ദോഷകരമല്ല. എന്നാല്‍ വേറിടല്‍വാദങ്ങള്‍ക്ക് ഭാരതത്തില്‍ ഇടമില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഘം ദൈനംദിന രാഷ്ട്രീയത്തില്‍ ഇടപെടാറില്ല. എന്നാല്‍ രാഷ്ട്രനീതിയുടെ വിഷയത്തില്‍ ശക്തമായ അഭിപ്രായമുണ്ട്. രാഷ്ട്രീയത്തിന്റെ ദിശ ദേശീയ നയങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും അനുകൂലമാണോ എന്ന കാര്യത്തില്‍ സംഘം എപ്പോഴും ജാഗ്രത കാട്ടാറുണ്ട്. രാഷ്ട്രീയം തെറ്റായ വഴിത്തിരിവിലേക്ക് നീങ്ങുകയും സാമൂഹിക ഉണര്‍വിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്ത കാലത്തൊക്കെ അത്തരം ഉത്കണ്ഠ സംഘം പ്രകടമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലൈംഗിക ന്യൂനപക്ഷങ്ങളും സമൂഹത്തിന്റെ ഭാഗമാണ്. ട്രാന്‍സ് ജെന്‍ഡര്‍, സ്വവര്‍ഗരതി അടക്കമുള്ള ലൈംഗിക ന്യൂനപക്ഷങ്ങളെ സംബന്ധിച്ച വിഷയങ്ങളൊന്നും ഭാരതത്തിന് പുതിയതല്ല. ഈ സമൂഹത്തിന്റെ ഭാഗമായി, ജീവിക്കാനുള്ള എല്ലാ അവകാശവും അവര്‍ക്കുണ്ട്. ഇത്തരം കാര്യങ്ങളില്‍ ആര്‍എസ്എസ് ആശ്രയിക്കുന്നത് നമ്മുടെ പാരമ്പര്യ ജ്ഞാനത്തെയാണ്. ഇത്രകാലം പാശ്ചാത്യ രാജ്യങ്ങളാണ് ലോകത്തെ ഭരിച്ചത്. എന്നാലിന്ന് ലോകം ഭാരതീയ ചിന്തകളിലേക്ക് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

എറണാകുളത്ത് നടന്ന ഭാസ്‌കര്‍റാവു അനുസ്മരണ പരിപാടിയില്‍ ആര്‍എസ്എസ് സഹപ്രാന്ത കാര്യവാഹ് കെ.പി. രാധാകൃഷ്ണന്‍ സംസാരിക്കുന്നു.

ഭാസ്‌കര്‍റാവുജി സംഘസ്ഥാപകന്റെ പ്രതിരൂപം: കെ.പി. രാധാകൃഷ്ണന്‍

സമാജം പ്രകൃതിയോടിണങ്ങി ജീവിക്കണം: ഡോ. മോഹന്‍ ഭാഗവത്

ആവേശമായി സ്കൂൾ കലോത്സവം

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • മൗനതപസ്വി - ടി. വിജയന്‍ ₹180
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies