Saturday, April 1, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ഇതുകേട്ടില്ലേ?

ഭാരത ജനതയോട് എന്നാണ് മാര്‍പ്പാപ്പ മാപ്പിരക്കുക ?

ശാകല്യന്‍

Print Edition: 5 August 2022

ഫ്രാന്‍സിസ് മാര്‍പ്പാപ്പ കാനഡയില്‍ ചെന്ന് അവിടത്തെ തദ്ദേശീയ ജനതയോട് കത്തോലിക്കാ സഭയുടെ പ്രതാപകാലത്ത് ചെയ്ത സാംസ്‌കാരിക വംശഹത്യക്ക് മാപ്പിരന്നിരിക്കയാണ്. സഭ ചെയ്ത ക്രൂരതകള്‍ എണ്ണിപ്പറഞ്ഞ് ഇതൊക്കെ യേശുവിനു ചേര്‍ന്നതാണോ എന്നും മാര്‍പ്പാപ്പ കുറ്റബോധത്തോടെ ചോദിച്ചു. കാനഡയില്‍ 1870 നും 1996 നും ഇടയ്ക്ക് 150000 കുട്ടികളെയാണ് തദ്ദേശീയരായ ജനങ്ങളുടെ വീടുകളില്‍ നിന്നും അടര്‍ത്തിയെടുത്ത് കത്തോലിക്കക്കാരുടെ സ്‌കൂളുകളില്‍ ബലമായി ചേര്‍ത്തത്. ഈ കുട്ടികള്‍ അവരുടെ മാതൃഭാഷ സംസാരിക്കുന്നതിന് ചാട്ടവാറടിയും പട്ടിണിയും ആയിരുന്നു ശിക്ഷ. സഭാ മേലധികാരികള്‍ അവരെ ലൈംഗികമായും ദുരുപയോഗം ചെയ്തിരുന്നു. ഇതിനെല്ലാം ഇരയായി നിരവധി കുട്ടികള്‍ മരണപ്പെടുകയും ചെയ്തിരുന്നു കനേഡിയന്‍ ജനതയോട് പോപ്പ് മാപ്പ് പറയണമെന്ന് കാനഡയിലെ ജനങ്ങള്‍ ആവശ്യപ്പെടുകയുണ്ടായി. സഭാ നേതൃത്വം അതു ചെവിക്കൊണ്ടില്ല. എന്നാല്‍ രണ്ടു സ്‌കൂള്‍ പരിസരത്തുനിന്ന് അസ്ഥിപഞ്ജരങ്ങള്‍ കണ്ടെത്തിയതോടെ മാപ്പു പറയാതെ രക്ഷയില്ലെന്നു വന്നു. തദ്ദേശീയ ജനങ്ങളെ മതം മാറ്റുകയും തനതു സംസ്‌കാരത്തില്‍ നിന്നു അടര്‍ത്തിമാറ്റി ക്രൂരമായി പെരുമാറുകയും ചെയ്തുവെന്ന് പോപ്പ് ഏറ്റുപറഞ്ഞിരിക്കയാണ്.

കാനഡയിലെ ട്രൂത്ത് ആന്റ് കണ്‍സിലേഷന്‍ കമ്മീഷന്‍ സഭയുടെ ക്രൂരതയെ സാംസ്‌കാരിക വംശഹത്യ എന്നാണ് വിശേഷിപ്പിച്ചത്. മിഷണറിമാര്‍ വത്തിക്കാനിലെ മ്യൂസിയത്തിലേക്ക് കാനഡയില്‍ നിന്നും തദ്ദേശീയമായ സാംസ്‌കാരിക ചിഹ്നങ്ങളും ശില്പങ്ങളും കടത്തിക്കൊണ്ടുപോയിരുന്നു. അവ തിരിച്ചു കിട്ടണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. മാസ്‌ക് വാസിസ് ടൗണില്‍ നടന്ന ചടങ്ങിലാണ് പോപ്പ് ക്ഷമാപണം നടത്തിയത്.

ജോണ്‍ പോള്‍ മാര്‍പ്പാപ്പ നൂറിലേറെ തവണ മാപ്പു പറഞ്ഞു എന്നാണ് പത്രവാര്‍ത്ത. ജൂതന്മാരോടും സ്ത്രീകളോടും കുരിശു യുദ്ധത്തില്‍ മരിച്ച മുസ്ലിങ്ങളോടുമെല്ലാം മാപ്പിരന്നു. കത്തോലിക്കാ പള്ളിയുടെ ക്രൂരതകളുടെ ചരിത്രം ഭാരതത്തിനും പറയാനുണ്ട്, ഗോവയിലെ ഇന്‍ക്വിസിഷന്‍ അതിലൊന്നാണ്. തെറ്റുതിരുത്താനല്ല ദേവസഹായം പിള്ളയെ പോലുള്ള കുത്സിത കഥാപാത്രങ്ങളെ വിശുദ്ധനായി പ്രഖ്യാപിക്കുകയാണ് അവര്‍ ചെയ്യുന്നത്. ഹിന്ദുക്കളെ അവഹേളിക്കാനാണത്. സഭ കടന്നുപോകുന്ന ലോകഗതി കണ്ടറിഞ്ഞ് മാര്‍പ്പാപ്പ സഭക്കാരുടെ തെറ്റുതിരുത്തി ഭാരതത്തിലെ അവരുടെ ക്രൂരതക്ക് മാപ്പിരക്കാന്‍ എന്നാണ് തയ്യാറാവുക?

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

മാരീച വിദ്യ ബിഷപ്പിനെ വീഴ്ത്താന്‍

കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഓസ്‌കാറിന് എന്തു വില!

ഷാഫിക്ക് ഷംസീറിന്റെ മുന്നറിയിപ്പ്!

‘പിണറായി കുടുംബം ഈ വീടിന്റെ ഐശ്വര്യം’

സിവില്‍ സര്‍വ്വീസ് കിഴവന്മാരുടെ തടയണ

സി.പി.എം. അണ്ടിപോയ അണ്ണാനെപ്പോലെ

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

പൈതൃകാഭിമാനമുള്ള ഹിന്ദുക്കള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വിടണം

മാരീച വിദ്യ ബിഷപ്പിനെ വീഴ്ത്താന്‍

വെളിപാട്

ജൈവകൃഷിയിലൂടെ കാര്‍ഷിക സ്വയംപര്യാപ്തത കൈവരിക്കണം: ഡോ.മോഹന്‍ ഭാഗവത്

തുടര്‍ഭരണത്തിലും സ്ത്രീവിരുദ്ധത

രാജ്യദ്രോഹത്തിന്റെ പരമകാഷ്ഠ

കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഓസ്‌കാറിന് എന്തു വില!

ഷാഫിക്ക് ഷംസീറിന്റെ മുന്നറിയിപ്പ്!

സംഘപ്രവര്‍ത്തനം സർവ്വതലസ്പർശിയാക്കി മാറ്റും: പി.എൻ. ഈശ്വരൻ

‘മൂര്‍ഖതയും ഭീകരതയും’

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies