Friday, August 19, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home വാർത്ത

സംവാദത്തിന്റെ വേദികളെ വിവാദം കൊണ്ട് ഇല്ലാതാക്കരുത്: തപസ്യ

Print Edition: 1 July 2022

കോഴിക്കോട്: ആശയപരമായ ഭിന്നതയും വ്യത്യസ്ത നിലപാടും ഉള്ളവരുടെ ഒത്തുചേരലിന് അയിത്തം കല്‍പിക്കുകയും സംവാദത്തിന്റെ വേദികളെ ഇല്ലാതാക്കുകയും ചെയ്യുന്ന പ്രവണത സാംസ്‌കാരിക കേരളത്തിന് ഭൂഷണമല്ലെന്ന് തപസ്യ കലാസാഹിത്യ വേദി. കോഴിക്കോട്ട് കേസരി ഭവനില്‍ സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിയില്‍ മുസ്ലീംലീഗ് നേതാവ് കെ.എന്‍.എ. ഖാദര്‍ പങ്കെടുത്തതിനെ വിവാദമാക്കിയവരും എതിര്‍ത്തവരും തടയാന്‍ ശ്രമിക്കുന്നത് സമൂഹത്തിലെ സംവാദ സാധ്യതകളെയും സമവായ ശ്രമങ്ങളെയുമാണ്. പ്രത്യയശാസ്ത്രം, രാഷ്ട്രീയം, മതം തുടങ്ങിയ വിഷയങ്ങളില്‍ വിഭിന്ന ചേരികളില്‍ നിലകൊള്ളുന്നവര്‍ പരസ്പരം സംവദിക്കുന്നതും യോജിക്കാവുന്ന മേഖലകളില്‍ യോജിക്കുന്നതും കേരളത്തിന്റെ ബൗദ്ധിക മണ്ഡലത്തില്‍ നാം മുമ്പ് പലവട്ടം കണ്ടതാണ്. അത്തരം കൊടുക്കല്‍ വാങ്ങലുകളെ നിഷേധിക്കുന്നതും വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും അയിത്തം കല്‍പിക്കുന്നതും അംഗീകരിക്കാനാവില്ല.

കെ.എന്‍.എ. ഖാദറിനെതിരായുണ്ടായ നീക്കം തീവ്രമതനിലപാടുള്ള ചില സംഘടനകളും ചില മാധ്യമങ്ങളും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് മനസ്സിലാവുന്നത്. ബുദ്ധ പ്രതിമയുടെ അനാച്ഛാദനച്ചടങ്ങില്‍ പങ്കെടുത്ത് നടത്തിയ പ്രസംഗത്തില്‍ മുഴുവന്‍ അദ്ദേഹം പങ്കുവച്ചത് സാമൂഹ്യസൗഹാര്‍ദ്ദത്തിന്റെയും പ്രകൃതിസ്‌നേഹത്തിന്റെയും വിവിധ മതദര്‍ശനങ്ങളുടെയും മാഹാത്മ്യത്തെ കുറിച്ചാണ്. ചടങ്ങില്‍ സംസാരിച്ച മറ്റുള്ളവരും അതുതന്നെയാണ് വിശദീകരിച്ചത്. സാംസ്‌കാരിക സമന്വയത്തിന്റെ ഇത്തരം ആവേഗങ്ങള്‍ക്ക് ദുരുദ്ദേശ്യപൂര്‍വ്വം തടയിടാനാണ് ഇത് വിവാദമാക്കിയവര്‍ ശ്രമിച്ചതെന്നും തപസ്യ സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. പി.ജി. ഹരിദാസും ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്തും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഭാരതത്തിന്റേത് ലോകത്തിന് വിദ്യപകര്‍ന്ന പാരമ്പര്യം: ജേക്കബ് പുന്നൂസ്

ചങ്ങമ്പുഴ സ്മാരക പ്രബന്ധമത്സരം

ദേശഭക്തിയെ അണയാതെ കാത്തുസൂക്ഷിക്കണം: ദത്താത്രേയ ഹൊസബാളെ

അതിജീവനം ജീവിതത്തിന്റെ പരമമായ ലക്ഷ്യമല്ല: ഡോ. മോഹന്‍ ഭാഗവത്

മാധ്യമങ്ങളുടെ പ്രസക്തി അനുദിനം വര്‍ദ്ധിക്കുന്നു: ഡോ. ടി.പി.ശ്രീനിവാസന്‍

കലിയന് കൊടുത്ത് താനാജി ബാലഗോകുലം

Kesari Shop

  • വികസനചിന്തയിലെ നൂതന പ്രവണതകൾ - കേരള വികസനത്തെക്കുറിച്ചുള്ള പഠനം ₹100.00
  • ഭാസ്കർ റാവു പ്രചാരക കർമ്മയോഗി - ആർ ഹരി ₹150.00
  • കേസരി വാര്‍ഷിക വരിസംഖ്യ ₹1,100.00
Follow @KesariWeekly

Latest

ആഴക്കടലിലെ യുദ്ധമുനമ്പുകള്‍

അരവിന്ദദര്‍ശനവും ദേശീയ വിദ്യാഭ്യാസനയവും

രാഷ്ട്രാനുകൂലമായ അരവിന്ദായനം

ഋഷി സുനക് മോദിയുടെ ആളോ?

മതശാഠ്യങ്ങള്‍ക്ക് കീഴടങ്ങുന്ന മാര്‍ക്‌സിസ്റ്റുകള്‍

അദ്വൈതം

ഏത്തമിട്ടുകൊണ്ട് നവോത്ഥാന സംരക്ഷണം!

ഭാരതത്തിന്റേത് ലോകത്തിന് വിദ്യപകര്‍ന്ന പാരമ്പര്യം: ജേക്കബ് പുന്നൂസ്

സഹകരണം വിഴുങ്ങികള്‍

ഇസ്ലാമിന്റെ ശത്രു ഇസ്ലാം

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies