Thursday, July 3, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

സൗദിയ്ക്ക് ഉറുക്കുകെട്ടുന്നവര്‍!

ശാകല്യന്‍

Print Edition: 24 December 2021

സൗദിയിലെ ഭരണാധികാരികള്‍ക്ക് ജിന്ന് ബാധിച്ചോ എന്ന് ദേവബന്ദിലെ സുന്നി പണ്ഡിതന്മാര്‍ക്ക് കലശലായ സംശയം. ഈ ബാധ ഒഴിപ്പിക്കാനായി ഉറുക്കു മന്ത്രിച്ചുകെട്ടാനുള്ള തിരക്കിലാണവര്‍. സൗദി തബ്‌ലീഗ് ജമാഅത്തിനെ ഭീകരപ്രസ്ഥാനമെന്ന നിലയ്ക്ക് നിരോധിച്ചതാണ് ജിന്നുബാധയുടെ ലക്ഷണം. ചെറിയ ലക്ഷണങ്ങള്‍ വേറെയും കണ്ടിരുന്നു. ഫാഷന്‍, സംഗീതം, സിനിമ എന്നിവയോടുള്ള നിലപാട് സൗദി മാറ്റിത്തുടങ്ങി. സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള സ്വാതന്ത്ര്യമുള്‍പ്പെടെ നല്‍കി. ഒടുവിലിതാ വസ്ത്രത്തിലും ചിന്തയിലും വരെ ഇസ്ലാമികത നിഷ്‌കര്‍ഷിക്കുന്ന തബ്‌ലീഗിനെയും നിരോധിച്ചിരിക്കുന്നു. തബ്‌ലീഗ് ഭീകരവാദത്തിന്റെ കവാടമാണെന്നും അതുമായി ബന്ധപ്പെടാന്‍ പാടില്ലെന്നും പള്ളികളില്‍ വെള്ളിയാഴ്ച്ച നിസ്‌കാരവേളയില്‍ നിഷ്‌കര്‍ഷിക്കണമെന്നും സൗദി മതകാര്യവകുപ്പ് കര്‍ശനമായി പറഞ്ഞിരിക്കയാണ്. ഈ ജിന്ന് ചില്ലറക്കാരനല്ല എന്നര്‍ത്ഥം. അതിനെ ഒഴിപ്പിക്കാന്‍ ഉറുക്കും മന്ത്രിച്ചവെള്ളം കൊടുക്കലും ഒന്നും പോര; ഹദ്ദടി തന്നെ വേണ്ടിവരും.

ലോകമെമ്പാടും ഇസ്ലാമിക ഭീകരവാദികള്‍ കൊലയും സ്‌ഫോടനവും നടത്തുമ്പോള്‍ തങ്ങള്‍ സുരക്ഷിതരാണ് എന്നു കരുതി അതിനു സാമ്പത്തികസഹായം നല്‍കിയത് സൗദിയിലെ പണക്കാരായിരുന്നു. എന്നാല്‍ സൗദിയില്‍ ബോംബു പൊട്ടാന്‍ തുടങ്ങിയതോടെ കളിമാറി എന്ന് ഭരണകൂടത്തിന് ബോധ്യമായി. ഭീകരര്‍ക്കെതിരെ നിലപാട് കടുപ്പിച്ചതോടെ പല ഭീകര സംഘടനകളും പ്രതിസന്ധിയിലായി. അന്വേഷണം ശക്തമായപ്പോഴാണ് സുന്നി ഭീകര സംഘടനകളുമായുള്ള തബ്‌ലീഗ് ബന്ധം പുറത്തായത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുള്‍പ്പെടെയുള്ളവരുടെ തബ്‌ലീഗ് പശ്ചാത്തലം പുറത്തായി. പുറത്തു ഭികരവാദ വിരോധം പറയുന്ന തബ്‌ലീഗ് ആട്ടിന്‍ തോലണിഞ്ഞ ചെന്നായയാണെന്നു ബോധ്യപ്പെട്ടതോടെയാണ് സൗദി നിരോധിച്ചത്. തബ്‌ലീഗിന്റെ തലയ്ക്കടിയേറ്റപ്പോള്‍ വേദനിച്ചത് ദേവബന്ദിലെ സുന്നി പണ്ഡിതര്‍ക്കാണ്. ദേവബന്ദിന്റെ ഉല്പന്നമാണ് വഹാബി പ്രസ്ഥാനമായ തബ്ലീഗ്. അതിന്റെ ആറു തത്വങ്ങളില്‍ ഒന്നു മതംമാറ്റമാണ്. ഇസ്ലാമിന്റെ ഈറ്റില്ലമായ സൗദി പോലും നിരോധിക്കുന്ന ഭീകരപ്രസ്ഥാനത്തെ പാലൂട്ടുന്നത് ഭാരതത്തിലെ മതപണ്ഡിതവിഭാഗമാണെന്നത് നിസ്സാരമായി തള്ളിക്കളയേണ്ടതാണോ?

Share36TweetSendShare

Related Posts

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

പിണറായിസം, സതീശനിസം, അന്‍വറിസം

കാവി കണ്ട കമ്മ്യൂണിസ്റ്റ് കാള

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies