Saturday, June 10, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ഇതുകേട്ടില്ലേ?

തുളസീദാസന്‍ കാവിക്കാരന്‍!

ശാകല്യന്‍

Print Edition: 24 September 2021

ഡോ.ഹെഡ്‌ഗേവാറും ഗുരുജിയും സവര്‍ക്കറും മാത്രമല്ല തുളസീദാസനും രാജഗോപാലാചാരിയും വരെ കാവിവല്‍ക്കരണത്തിന്റെ പ്രതീകങ്ങളാവുന്നു! മധ്യപ്രദേശ് സര്‍ക്കാര്‍ ബിരുദവിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തകങ്ങളില്‍ രാമചരിത മാനസത്തെ ഉള്‍പ്പെടുത്തി. കുട്ടികള്‍ അതിലടങ്ങിയിരിക്കുന്ന ധാര്‍മ്മികമൂല്യങ്ങളും തത്വചിന്തയും പഠിക്കട്ടെ എന്നാണ് മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.മോഹന്‍യാദവ് പറഞ്ഞത്. വെറും മതസാഹിത്യമായല്ല അവയെ കാണേണ്ടതെന്നും അവയില്‍ കലയും ശാസ്ത്രവും സാഹിത്യവുമുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ് തയ്യാറല്ല. ആര്‍.എസ്.എസ്സിന്റെ കാവിവല്‍ക്കരണ അജണ്ടയുടെ ഭാഗമാണിത് എന്നാണവര്‍ പറയുന്നത്. നിര്‍ബ്ബന്ധമാണെങ്കില്‍ ഉപപാഠപുസ്തകമാക്കിക്കോട്ടെ എന്ന വിശാല മനഃസ്ഥിതിയും കോണ്‍ഗ്രസ് നേതാവ് നരേന്ദ്ര സാലുജ കാണിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ഫൗണ്ടേഷന്‍ കോഴ്‌സിലാണ് മഹാഭാരതത്തിന് രാജഗോപാലാചാരി എഴുതിയ പ്രശസ്തമായ ആമുഖം ഉള്‍പ്പെടുത്തിയത്.

ഹിന്ദു ആചാര്യന്മാരെയെല്ലാം കാവിപ്പട്ടികയില്‍ പെടുത്താന്‍ തുടങ്ങിയതോടെയാണല്ലോ കേരളത്തിലെ പാഠപുസ്തകങ്ങളില്‍ നിന്ന് തുഞ്ചനും കുഞ്ചനും പൂന്താനവുമൊക്കെ പുറത്താകാന്‍ തുടങ്ങിയത്. അക്കിത്തത്തിന്റെ കവിത പോലും അവര്‍ ‘സെക്കുലറാ’യി തിരുത്തി. നാടിനെയും അതിന്റെ സംസ്‌കാരത്തേയും സാഹിത്യത്തേയും കുറിച്ച് അഭിമാനമുണ്ടാകുന്ന ഒന്നും പഠിപ്പിക്കാന്‍ പാടില്ല എന്നു ശഠിക്കുന്നവരുടെ കാവിവിരോധത്തിന്റെ പിന്നിലെ അജണ്ട കേവലം ഹിന്ദു വിരോധമല്ല, രാജ്യവിരോധമാണ് എന്ന് തിരിച്ചറിയേണ്ട കാലം കഴിഞ്ഞിരിക്കുന്നു.

Share4TweetSendShare

Related Posts

മത ചെങ്കോല്‍ വലുതാണ്;ധര്‍മ്മ ചെങ്കോല്‍ ചെറുതും

കോണ്‍ഗ്രസ് പറഞ്ഞത് കേട്ടിരുന്നെങ്കില്‍

‘മതേതര’ കുരുടന്മാര്‍ ചെങ്കോല്‍ കണ്ടപോലെ

ഇനി കെ-വിശിഷ്ട സേവാ മെഡല്‍

ആര്‍.എസ്.എസ്സിന് അമ്പലങ്ങളില്‍ അയിത്ത ബോര്‍ഡ്

മമതക്ക് തലവേദനയായി ഹൈക്കോടതി

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

തീ പിടിക്കുന്ന തീവണ്ടികള്‍…

മത ചെങ്കോല്‍ വലുതാണ്;ധര്‍മ്മ ചെങ്കോല്‍ ചെറുതും

രാഷ്ട്രത്തിന്റെ സ്വാഭിമാനം സംരക്ഷിക്കണം: ഡോ. മോഹന്‍ ഭാഗവത്

വിവേകായനം 2023- രജിസ്ട്രേഷന്‍ ക്ഷണിച്ചു

ജനാധിപത്യത്തിന് ചെങ്കോല്‍ കൈമാറുമ്പോള്‍

ചെങ്കോലിനു മുന്നില്‍ പ്രധാനമന്ത്രിയുടെ സാഷ്ടാംഗ നമസ്‌കാരം

രാഷ്ട്രസ്വത്വത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്

കോണ്‍ഗ്രസ് പറഞ്ഞത് കേട്ടിരുന്നെങ്കില്‍

‘മതേതര’ കുരുടന്മാര്‍ ചെങ്കോല്‍ കണ്ടപോലെ

ലോകം ശ്രദ്ധിച്ച രക്ഷാദൗത്യം

വര്‍ത്തമാനകാല വൈഭവം ഒരു നൂറ്റാണ്ടിന്റെ തപശ്ശക്തി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies