Thursday, February 25, 2021
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home വാർത്ത

പി. പരമേശ്വരന്‍ ഋഷി പരമ്പരയിലെ കണ്ണി – പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍

Print Edition: 19 February 2021

തിരുവനന്തപുരം: നാം നമ്മളിലേക്ക് ഒതുങ്ങുകയല്ല, പ്രപഞ്ചത്തിലേക്ക് വളരാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്ന ചിന്താധാരയിലുള്ള ഋഷിപരമ്പരയുടെ കണ്ണിയായിരുന്നു പരമേശ്വര്‍ജിയെന്ന് ആര്‍.എസ്.എസ്. പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. പി.പരമേശ്വര്‍ജി ശ്രദ്ധാഞ്ജലി സഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മനുഷ്യജീവിതം ധന്യമാക്കുക സുഖകരമായ കാര്യമല്ല. നാം നമുക്കു വേണ്ടി ജീവിക്കാതെ നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്ക് വഴികാട്ടിയായും പ്രേരണാസ്രോതസ്സായും സമര്‍പ്പിക്കുമ്പോഴാണ് അത് ധന്യമാവുക. പരമേശ്വര്‍ജി തന്റെ ജീവിതം സമാജത്തിനും സംഘടനയ്ക്കും രാഷ്ട്രത്തിനുമായി സമര്‍പ്പിച്ചു. പി.പരമേശ്വരന്‍ ആര്‍.എസ്.എസ്സിന്റെ സൃഷ്ടിയാണ്. എങ്ങനെയാണ് മാതൃകാപരമായി ജീവിക്കേണ്ടതെന്ന സന്ദേശം അദ്ദേഹം സമര്‍പ്പിതമായ ജീവിതം കൊണ്ട് പുതുതലമുറയിലേക്ക് ആവാഹിച്ചുകൊണ്ടാണ് വിട്ടുപിരിഞ്ഞത്. കവിയായോ ചിന്തകനായോ എഴുത്തുകാരനായോ അറിയപ്പെടാനാവുന്ന സാഹചര്യം പരമേശ്വര്‍ജിക്കുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം അറിയപ്പെട്ടത് ആര്‍.എസ്.എസ്സിന്റെ സൈദ്ധാന്തികനായിട്ടായിരുന്നു അദ്ദേഹം പറഞ്ഞു.

സഹപ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കാന്‍ പ്രത്യേക കഴിവുള്ള സംഘാടകനായിരുന്നു പരമേശ്വര്‍ജിയെന്ന് ഓ.രാജഗോപാല്‍ എം.എല്‍.എ അനുസ്മരിച്ചു. ശ്രീനാരായണ ഗുരുദേവന്റെ മഹത്വം ഭാരതം മുഴുവന്‍ അറിയിക്കാന്‍ ഉണ്ടായ സാഹചര്യം പരമേശ്വര്‍ജിയുടെ കൃതിയാണ്. ബൗദ്ധിക മണ്ഡലത്തില്‍ തനതായ സംഭാവനകള്‍ നല്‍കി കേരളത്തെ ശക്തിപ്പെടുത്തിയ വ്യക്തിത്വമാണ് പരമേശ്വര്‍ജിയെന്നും രാജഗോപാല്‍ പറഞ്ഞു.

ഭാരതീയ വിചാരകേന്ദ്രം ജില്ലാ അധ്യക്ഷന്‍ ഡോ.സി.വി.ജയമണി അധ്യക്ഷത വഹിച്ചു. ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്‍.സഞ്ജയന്‍, വിചാരകേന്ദ്രം ജില്ലാ സെക്രട്ടറി വി.എസ്. സജിത്കുമാര്‍, സ്ഥാനീയ സമിതി അധ്യക്ഷന്‍ ഡോ.ലക്ഷ്മി വിജയന്‍ എന്നിവര്‍ സംസാരിച്ചു. പരമേശ്വര്‍ജിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയോടെയാണ് ശ്രദ്ധാഞ്ജലി സഭ ആരംഭിച്ചത്.

 

Share29TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

വയലാറില്‍ നടന്നത് ഇടതു പിന്തുണയുള്ള ജിഹാദ്

നന്ദുവിന്റെ കൊലപാതകം ആസൂത്രിതം

ഭാരതീയ കിസാന്‍ സംഘ് സ്ഥാപന ദിനം ആഘോഷിക്കും

ആചാരാനുഷ്ഠാനങ്ങളോടുള്ള അവഹേളനങ്ങള്‍ക്കെതിരെ ഹിന്ദുസമൂഹം ഒന്നിക്കണം : എ. ഗോപാലകൃഷ്ണന്‍

സോഷ്യല്‍ വര്‍ക്കില്‍ ഡോക്ടറേറ്റ് നേടി

ശ്രീരാമജന്മഭൂമി ക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള ധനസമര്‍പ്പണ സമ്പര്‍ക്ക യജ്ഞത്തിന്റെ ഭാഗമായി മാതാജി ജ്ഞാനാഭിനിഷ്ഠയ്ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിധി കൈമാറുന്നു.

രാമക്ഷേത്രം ദേശീയ ആവശ്യം–ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍

Kesari Shop

  • നല്‍മൊഴി തേന്‍മൊഴി - ആര്‍. ഹരി ₹200.00
  • മൗനതപസ്വി - ടി. വിജയന്‍ ₹180.00
  • കേസരി വാരിക ആജീവനാന്ത വരിസംഖ്യ ₹20,000.00

Latest

വയലാറില്‍ നടന്നത് ഇടതു പിന്തുണയുള്ള ജിഹാദ്

നന്ദുവിന്റെ കൊലപാതകം ആസൂത്രിതം

കേസരിഗർജ്ജനം

‘സമരജീവികളു’ടെ സാഹസങ്ങള്‍

സാംസ്‌കാരികദേശീയതയുടെ ഉള്ളുണര്‍വുകള്‍

ഇസ്ലാം സമാധാനത്തിന്റെ മതമോ?

യുവാക്കളോട് ഇടതുസര്‍ക്കാരിന്റെ യുദ്ധപ്രഖ്യാപനം

കാര്യാതീതനായ കാര്യകര്‍ത്താവ്-മോറോപന്ത് പിംഗളെ

ബൗദ്ധിക കേരളത്തിന്റെ സംവാദ ചരിത്രത്തിലെ പരമേശ്വര പര്‍വ്വം

ഗുലാംനബിക്ക് ബി.ജെ.പി മുദ്ര!

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • Contact Us
  • Subscribe
  • Online Shop
  • e-Weekly
  • Advertise
  • Privacy Policy
  • Terms & Conditions

© Kesari Weekly

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • പദാനുപദം
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly