Saturday, April 1, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ഇതുകേട്ടില്ലേ?

സി.പി.എം ബംഗാളില്‍ ഉണ്ടാക്കിയ നവോത്ഥാനം ഇങ്ങനെ

ശാകല്യന്‍

Print Edition: 1 July 2022

ശബരിമലയില്‍ ആചാര ലംഘനത്തിനു മാര്‍ക്‌സിസ്റ്റ് സര്‍ക്കാരിന് എന്തു ആവേശമായിരുന്നു. വനിതാ മതിലുണ്ടാക്കലും നവോത്ഥാന നായകനാകലും എന്നുവേണ്ട ഇടത് പരിഷ്‌കരണത്തിന്റെ പൂരക്കാലം കണ്ട് കേരളം അന്തംവിട്ടു നിന്നു പോയില്ലേ. ഇതൊന്നും വടക്ക് കാസര്‍കോട് ജില്ലയിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ സഖാക്കള്‍ ഭരിക്കുന്ന ചില കാവുകളില്‍ ബാധകമല്ല. അവിടെ ദളിതന്‍ മതിലിന്റെ പുറത്താണ്. 1977 മുതല്‍ 2011 വരെ ഏഴു തവണ സി.പിഎം മുന്നണി ഭരിച്ച ബംഗാളില്‍ ഇക്കൂട്ടര്‍ നടത്തിയ നവോത്ഥാനം കൂടി കാണുമ്പോഴേ പാര്‍ട്ടിയുടെ സാമൂഹ്യപരിഷ്‌കരണത്തിന്റെ ശരിയായ ചിത്രം ബോധ്യപ്പെടുകയുള്ളൂ.

കേരളത്തിലെ ചില ക്ഷേത്രങ്ങളില്‍ നിലനിന്നിരുന്ന ശരീരത്തില്‍ കമ്പി കയറ്റിയുള്ള ആചാരമായ തൂക്കം ഹിന്ദു ആചാര്യന്മാര്‍ തന്നെ അവസാനിപ്പിച്ചിട്ട് കാലങ്ങളായി. ഇടതന്മാര്‍ ഭരിച്ച ബംഗാളില്‍ ഇപ്പോഴും തൂക്കം നിര്‍ബാധം നടക്കുന്നു. ചൈത്ര സംക്രാന്തിയോടനുബന്ധിച്ചുള്ള ഉത്സവവേളയില്‍ നല്ല വിളവു കിട്ടാന്‍ യുവാക്കളുടെയും ബാലന്മാരുടെയും പുറത്തെ തൊലിയില്‍ കൊളുത്തിട്ട് തൂക്കം നടത്തുന്നു. ഉയരം കൂടിയ ചരക മരത്തിലാണ് കയറിട്ട് തൂക്കം നടത്തുന്നത്. ചിലര്‍ കയ്യില്‍ കുട്ടികളെയും എടുക്കും. സ്ത്രീകള്‍ കമഴ്ന്ന് കിടന്ന് പുറത്തു കൂടെ നടക്കുന്നതാണ് മറ്റൊരു ആചാരം. അത് സ്ത്രീകള്‍ക്ക് ദൈവാനുഗ്രഹമുണ്ടാവാനാണത്രെ. ചില ഗ്രാമങ്ങളില്‍ മനുഷ്യന്റെ തലയോട് കയ്യിലേന്തി നൃത്തം വെക്കുന്ന ആചാരവുമുണ്ട്. പുരോഗമന കമ്മ്യൂണിസ്റ്റുകാര്‍ ഭരിച്ച നാട്ടില്‍ ഇപ്പോഴും അപരിഷ്‌കൃത ആചാരങ്ങള്‍ക്കടിമകളാണ് ജനങ്ങള്‍. ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്ന ഫ്രണ്ട് ലൈന്‍ പാക്ഷികത്തില്‍ വന്ന വാര്‍ത്തയായതിനാല്‍ വിശ്വസിക്കുകയല്ലാതെ വേറെ വഴിയില്ല.

 

Share8TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

മാരീച വിദ്യ ബിഷപ്പിനെ വീഴ്ത്താന്‍

കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഓസ്‌കാറിന് എന്തു വില!

ഷാഫിക്ക് ഷംസീറിന്റെ മുന്നറിയിപ്പ്!

‘പിണറായി കുടുംബം ഈ വീടിന്റെ ഐശ്വര്യം’

സിവില്‍ സര്‍വ്വീസ് കിഴവന്മാരുടെ തടയണ

സി.പി.എം. അണ്ടിപോയ അണ്ണാനെപ്പോലെ

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

പൈതൃകാഭിമാനമുള്ള ഹിന്ദുക്കള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വിടണം

മാരീച വിദ്യ ബിഷപ്പിനെ വീഴ്ത്താന്‍

വെളിപാട്

ജൈവകൃഷിയിലൂടെ കാര്‍ഷിക സ്വയംപര്യാപ്തത കൈവരിക്കണം: ഡോ.മോഹന്‍ ഭാഗവത്

തുടര്‍ഭരണത്തിലും സ്ത്രീവിരുദ്ധത

രാജ്യദ്രോഹത്തിന്റെ പരമകാഷ്ഠ

കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഓസ്‌കാറിന് എന്തു വില!

ഷാഫിക്ക് ഷംസീറിന്റെ മുന്നറിയിപ്പ്!

സംഘപ്രവര്‍ത്തനം സർവ്വതലസ്പർശിയാക്കി മാറ്റും: പി.എൻ. ഈശ്വരൻ

‘മൂര്‍ഖതയും ഭീകരതയും’

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies