Tuesday, August 16, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ഇതുകേട്ടില്ലേ?

ശവത്തില്‍ കുത്തുന്ന കമ്മ്യൂണിസ്റ്റ് പക

ശാകല്യന്‍

Print Edition: 30 August 2019

ആനപ്പക എന്നൊരു ചൊല്ലുണ്ട്. ഉള്ളില്‍ കൊണ്ടു നടന്നു പകവീട്ടുന്നവരെക്കുറിച്ചാണ് ഇങ്ങനെ പറയാറ്. കൊന്നാലോ ച ത്താലോ ഈ പക തീരും. കൊന്നാലും ചത്താലും തീരാതെ ഇഞ്ചിഞ്ചായി പക വീട്ടി രസിക്കുന്നതി നു കമ്മ്യൂണിസ്റ്റ് പക എന്നേ വിശേഷിപ്പിക്കാന്‍ പറ്റൂ. ഇതിന്റെ ഒരു രക്തസാക്ഷിയാ ണ് പഴയ കമ്മ്യൂണിസ്റ്റ് നേതാവായ എം.വി. രാഘവന്‍. എം.വി.ആറിനെ കൊല്ലാനായിരുന്നു 1994 നവംബര്‍ 25ന് കൂത്തുപറമ്പില്‍ സി.പി.എം. അണികളെ ഒരുക്കിനിര്‍ത്തിയത്. എന്നാല്‍ അന്നത്തെ വെടിവെപ്പില്‍ അഞ്ച് സി.പി.എമ്മുകാര്‍ രക്തസാക്ഷികളായി എന്നത് ചരിത്രം. ഇവരെ കൂടാതെ ഒരു രക്തസാക്ഷിമണ്ഡപവും ജീവിച്ചിരിക്കുന്ന പുഷ്പന്‍ എന്ന ഒരു രക്തസാക്ഷിയേയും കിട്ടി എന്നത് പാര്‍ട്ടിക്കുള്ള നേട്ടം. ജീവിച്ചിരിക്കെ എം.വി. രാഘവന്റെ ദേഹത്ത് ഒന്നും ചെയ്യാന്‍ സി.പി.എമ്മിനു സാധിച്ചില്ല.

എന്നാല്‍ അധികം വൈകാതെ രാഘവന്റെ കുടുംബത്തെ രണ്ടുചേരിയാക്കാന്‍ അവര്‍ക്കു സാധിച്ചു. സംസാരശേഷിപോലും ഇല്ലാതായ രാഘവന്റെ അവശമായ ശരീരത്തെ പാര്‍ട്ടി ക്യാമ്പിലെത്തിച്ച് അവര്‍ പക വിട്ടല്‍ തുടര്‍ന്നു. പിന്നെ അവര്‍ രാഘവന്റെ പാര്‍ട്ടിയെ രണ്ടാക്കി അരവിന്ദാക്ഷന്‍ വിഭാഗത്തെ തങ്ങളുടെ വാലാട്ടികളാക്കി. അവരുടെ മറവില്‍ സിഎംപി ആപ്പീസ് പിടിച്ചെടുത്തു. അവിടെയും തീര്‍ന്നില്ല സി.പി.എമ്മിന്റെ പക. സി.എം.പിയുടെ കണ്ണൂരിലെ പാര്‍ട്ടി ആപ്പീസുതന്നെ ഇല്ലാതാക്കിക്കഴിഞ്ഞു. യോഗശാല റോഡിലെ സി.എം.പിയുടെ ജില്ല കമ്മറ്റി ഓ ഫീസായ ഇ.പി. കൃ ഷ്ണന്‍ നമ്പ്യാര്‍ സ്മാരകമന്ദിരം ഇപ്പോള്‍ സി പിഎം മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ പോ ക്കറ്റ് സംഘടനയായ ഐ.ആര്‍.പി.സിയുടെ ഓഫീസാണ്. അരവിന്ദാക്ഷന്‍ വിഭാഗക്കാരുടെ സമ്മതം പോലുമില്ലാതെയാണ് ഈ ഓഫീസ് മാറ്റം. കോടതിയില്‍ തര്‍ക്കത്തിലിരിക്കുന്ന കെട്ടിടമാണ് സി.പി.എം കയ്യടക്കിയിരിക്കുന്നത്. ഒരുവശത്ത് കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണവും മറുവശത്ത് എം.വി. രാഘവന്‍ ഉണ്ടാക്കിയ ആസ്തികള്‍ കയ്യടക്കലും ഒന്നിച്ചു നടപ്പാക്കുന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ മൂലസ്രോതസ് തീര്‍ത്താല്‍ തീരാത്ത സ്റ്റാലിനിസ്റ്റ് പകയാണ്. ഇത് കണ്ട് മുകളിലിരുന്ന് എം.വി. രാഘവന്‍ കണ്ണീര്‍വാര്‍ക്കുന്നുണ്ടാവും.

Tags: കമ്മ്യൂണിസ്റ്റ്സിഎംപിഎം.വി. രാഘവന്‍
Share89TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഏത്തമിട്ടുകൊണ്ട് നവോത്ഥാന സംരക്ഷണം!

ഇസ്ലാമിന്റെ ശത്രു ഇസ്ലാം

ഭാരത ജനതയോട് എന്നാണ് മാര്‍പ്പാപ്പ മാപ്പിരക്കുക ?

മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയില്‍ ഹിന്ദുത്വ സിലബസ് !

ഡി.എം.കെയെ ഹിന്ദുത്വം വിഴുങ്ങുന്നു

വിജയന്‍ തകര!

Kesari Shop

  • മൗനതപസ്വി - ടി. വിജയന്‍ ₹180.00
  • RSS in Kerala: Saga of a Struggle ₹500.00
  • കേസരി ഗ്രന്ഥശാലകള്‍ക്കുള്ള വാര്‍ഷിക വരിസംഖ്യ ₹900.00
Follow @KesariWeekly

Latest

ആഴക്കടലിലെ യുദ്ധമുനമ്പുകള്‍

അരവിന്ദദര്‍ശനവും ദേശീയ വിദ്യാഭ്യാസനയവും

രാഷ്ട്രാനുകൂലമായ അരവിന്ദായനം

ഏത്തമിട്ടുകൊണ്ട് നവോത്ഥാന സംരക്ഷണം!

ഭാരതത്തിന്റേത് ലോകത്തിന് വിദ്യപകര്‍ന്ന പാരമ്പര്യം: ജേക്കബ് പുന്നൂസ്

സഹകരണം വിഴുങ്ങികള്‍

ഇസ്ലാമിന്റെ ശത്രു ഇസ്ലാം

തിലകന്റെ ‘കേസരി’യുടെ ജന്മഗൃഹത്തില്‍

കോര്‍പ്പറേഷനുകളിലെ അഴിമതി ഗാഥകള്‍

നല്ല മുസ്ലീങ്ങള്‍ ഇനിയും മാറിനില്‍ക്കരുത്

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies