Friday, January 27, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

ഹമീദും പരമേശ്വര്‍ജിയും ഗുരുജിയും പറഞ്ഞത്

യു.ഗോപാല്‍മല്ലര്‍

Print Edition: 21 February 2020

കോഴിക്കോട്ട് നടന്ന ‘സ്മൃതിപരമേശ്വരം’ എന്ന അനുസ്മരണച്ചടങ്ങില്‍ സംസാരിക്കവെ പ്രമുഖസാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകനായ ഹമീദ് ചേന്ദമംഗല്ലൂര്‍ പറഞ്ഞു: ‘മൂന്നു തവണയേ ഞാന്‍ പി. പരമേശ്വരനുമായി വേദി പങ്കിട്ടിട്ടുള്ളു എന്നാണ് ഓര്‍മ്മ.

ഭാരതദേശീയതയേയും സാംസ്‌കാരത്തെയും കുറിച്ച് 2002ല്‍ മാതൃഭൂമി വാരിക ഒരു ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. മാസങ്ങള്‍ നീണ്ടുനിന്ന പരമ്പരയായാണ് വിവിധ വ്യക്തികള്‍ പങ്കെടുത്ത ചര്‍ച്ച വാരികയിലൂടെ പുറത്തുവന്നത്. ചര്‍ച്ചയ്ക്ക് വിഷയം അവതരിപ്പിച്ചത് ഞാനായിരുന്നു. ഇസ്ലാമും ക്രിസ്തുമതവും വിദേശമതങ്ങളാണെങ്കിലും ഈ മതത്തിന്റെ അനുയായികള്‍ ഈ മണ്ണില്‍ വേരുള്ളവരായതിനാല്‍ രാജ്യത്തിന്റെ വൈദികവും പൗരാണികവുമായ പാരമ്പര്യത്തില്‍ അവര്‍ക്കും തുല്യമായ അവകാശവും കടമയുമുണ്ട് എന്ന് ഞാന്‍ ആ ലേഖനത്തില്‍ എഴുതിയിരുന്നു. എന്റെ ഈ കാഴ്ചപ്പാടിനെ അഭിനന്ദിച്ചുകൊണ്ടു പരമേശ്വര്‍ജി എഴുതിയത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.’ പരമേശ്വര്‍ജിയുടെ ഈ കാഴ്ചപ്പാടിനെ ആദരവോടെയാണ് ഹമീദ് എടുത്തുപറഞ്ഞത്. ഇത് പരമേശ്വര്‍ജിയുടെ മാത്രം കാഴ്ചപ്പാടല്ല. 1956 നവംബറില്‍ ബാംഗ്ലൂരില്‍ ഒരു സുഹൃദ് സദസ്സില്‍ സംസാരിക്കവെ ശ്രീഗുരുജിയും ഇതേ കാഴ്ചപ്പാടുതന്നെയാണ് പങ്കുവെച്ചത്.

‘ഹിന്ദുക്കളെപ്പോലെ മുസ്ലീങ്ങള്‍ക്കും തങ്ങള്‍ ഈ രാജ്യത്തിന്റെ ഭാഗമാണെന്ന അനുഭവമുണ്ടാകണം. ഭാരതത്തിന്റെ ജനതയുടെയും സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ചരിത്രത്തിന്റെയും മാത്രമല്ല പൂര്‍വ്വകാലസ്മരണകളുടെയും ഭാവി പ്രതീക്ഷകളുടെയും ഭാഗമാകണം. ഇതു പൂര്‍ത്തീകരിക്കുന്നതോടൊപ്പം അവര്‍ ഖുറാനോ ബൈബിളോ പഠിക്കുകയും ആ ആരാധന പദ്ധതി ഹൃദയത്തില്‍ ചേര്‍ത്തുവെച്ച് ആചരിക്കുകയും ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല. അത് അയാളുടെ വ്യക്തി ജീവിതത്തിന്റെ കാര്യമാണ്. മറ്റു കാര്യങ്ങളില്‍ അയാള്‍ ദേശീയധാരയോടു ചേര്‍ന്നു നില്‍ക്കണം.’ (സ്‌പോട്‌ലൈറ്റ്, പേജ്:48, രാഷ്‌ട്രോത്ഥാന സാഹിത്യം, ബാംഗ്ലൂര്‍)

 

Tags: പി പരമേശ്വരൻപരമേശ്വര്‍ജി
Share24TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

ഇന്ത്യയ്‌ക്കെതിരെ ബ്രിട്ടനൊപ്പം (മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ 17)

ചരിത്രം രചിച്ച കാശി-തമിഴ് സംഗമം

രാഹുലിന്റെ അനുകരണയാത്ര

റിപ്പബ്ലിക് ദിനവും ആര്‍.എസ്.എസ്സും

ലഹരിക്കടത്തിന്റെ ആഗോള ഇടനാഴികള്‍

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

സ്വയം കൊല്ലുന്ന രാഹുല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies