Friday, June 27, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാർത്ത

ഭാരതീയ ദര്‍ശനങ്ങളെ തനതായ അനുഭൂതിയിലൂടെ മനസിലാക്കണം: ദത്താത്രേയ ഹൊസബാളെ

Jul 3, 2024, 11:54 am IST

ധാര്‍വാഡ് (കര്‍ണാടക):  ഭാരതീയ ദര്‍ശനങ്ങളെ വൈദേശികമായ മാനദണ്ഡങ്ങളിലൂടെയല്ല, തനതായ അനുഭൂതിയിലൂടെ മനസിലാക്കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. വൈദേശിക കാഴ്ചപ്പാടിലൂടെയുള്ള ബോധപൂര്‍വമോ അല്ലാത്തതോ ആയ ദുര്‍വ്യാഖ്യാനങ്ങള്‍ തിരുത്തേണ്ടതുണ്ട്. ഭാരതത്തിന്റെ ആത്മാവ് ആധ്യാത്മികതയാണ്. അതില്ലാതെ ഭാരതമില്ല. രാഷ്ട്രത്തെ ആവിഷ്‌കരിക്കുന്നത് അതിന്റെ സംസ്‌കാരമാണ്. ആത്മീയ ജീവിതത്തിലൂടെ നമുക്ക് അതിന്റെ ഉന്നതിയിലെത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു. ബസവാചാര്യരുടെ പ്രബോധനങ്ങളെ മുന്‍നിര്‍ത്തി ഡോ. നിരഞ്ജന്‍ രചിച്ച ‘വചന ദര്‍ശന്‍ എന്ന കന്നഡ പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു ഹൊസബാളെ.’ജീവിതം എങ്ങനെ കെട്ടിപ്പടുക്കാം’ എന്നതിലുള്ള മാര്‍ഗദര്‍ശനമാണ് ബസവാചാര്യര്‍ നല്കുന്നതെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.

ഗുരുനാനാക്കിന്റെയും സന്ത് തുക്കാറാമിന്റെയും ദര്‍ശനങ്ങളാണ് ശരണ പാരമ്പര്യവും മുന്നോട്ടുവയ്ക്കുന്നത്. കര്‍മ്മം, ഭക്തി, സേവനം എന്നിവയാണ് ജീവിത മൂല്യങ്ങള്‍ ഗുരുനാനാക്കിന്റെ ‘സത്യസന്ധമായി പ്രവര്‍ത്തിക്കുക, ഈശ്വരനെ സ്തുതിക്കുക, ഓര്‍ക്കുക’ എന്ന തത്വങ്ങളെ പ്രതിഫലിപ്പിക്കുന്നതാണിത്. ഭാരതീയ തത്ത്വചിന്തകള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.വേദാന്തചിന്തകളും ഉപനിഷദ് ദര്‍ശനങ്ങളും ഗീതയുടെ സത്തയും ലളിതമായ ഭാഷയില്‍ വചനങ്ങളിലൂടെ ശരണന്മാര്‍ ജനങ്ങളിലെത്തിച്ചു. സാമൂഹിക നവീകരണത്തിനായി അവര്‍ ലളിതമായ ഭാഷയില്‍ സംസാരിച്ചു. സമത്വത്തിന്റെ സന്ദേശവുമായി ജാതി നോക്കാതെയുള്ള വിവാഹ ബന്ധങ്ങള്‍ക്ക് പന്ത്രണ്ടാം നൂറ്റാണ്ടില്‍ ബസവണ്ണ ആഹ്വാനം ചെയ്തു, സര്‍കാര്യവാഹ് പറഞ്ഞു.

ബസവ ദര്‍ശനത്തില്‍ ശിവനും ഭക്തിയും വിശ്വാസവുമാണ് നിറയുന്നതെന്നും എന്നാല്‍ ചില വിദേശ ചിന്തകര്‍ ഇതിനെ മാര്‍ക്‌സിസവുമായി ചേര്‍ത്തു പറയുന്നത് ശരിയല്ലെന്നും പരിപാടിയില്‍ സംസാരിച്ച ഗഡഗ് ശ്രീശിവാനന്ദബൃഹന്‍മഠത്തിലെ സ്വാമി സദാശിവാനന്ദ പറഞ്ഞു. വിദേശ ചിന്തകര്‍ കാഴ്ചപ്പാടുകളെ കച്ചവടം ചെയ്യുകയാണ്. വികലമായ വ്യാഖ്യാനങ്ങളെ കരുതിയിരിക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, സഹസംയോജകന്‍ രഘുനന്ദന്‍, മുതിര്‍ന്ന ലിംഗായത്ത് നേതാവ് ചന്ദ്രകാന്ത് ബെല്ലാഡ്, ഗവേഷകന്‍ ഡോ.സംഗമേഷ് സവദത്തിമത്ത്, ഗോവിന്ദപ്പ ഗൗഡഗോള്‍, ശാന്ത ഇമ്രാപൂര്‍, തുടങ്ങിയവരും പങ്കെടുത്തു.

l

Tags: ദത്താത്രേയ ഹൊസബാളെവചന ദര്‍ശ
Share1TweetSendShare

Related Posts

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

വായനാദിനാചരണം നടത്തി

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies