Monday, March 27, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ഇതുകേട്ടില്ലേ?

വഹാബിന്റെ തമാശ

ശാകല്യന്‍

Print Edition: 30 December 2022

തമാശകേട്ടാല്‍ മനസ്സിലാകാത്ത അരസികന്മാര്‍ ഉണ്ടായാല്‍ എന്തു ചെയ്യും? അത്തരമൊരു ഗതികേടിലായി മുസ്ലിംലീഗിന്റെ രാജ്യസഭാംഗം പി.വി. അബ്ദുള്‍ വഹാബ്. സഭയ്ക്കകത്തെ പ്രസംഗത്തിനിടയില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ കേരളത്തിന്റെ അംബാസിഡറാണ് എന്ന് അദ്ദേഹം പറഞ്ഞു. അള്ളാഹുവാണേ സത്യം അതു തമാശയായിരുന്നു, മുരളീധരനെ പരിഹസിക്കാന്‍ പറഞ്ഞതാണേ എന്ന് അദ്ദേഹത്തിന് തലയില്‍ കൈവെച്ചു പറയേണ്ട ഗതികേടുണ്ടായിരിക്കുന്നു. പ്രസംഗം കേട്ട പത്രക്കാരുള്‍പ്പെടെയുള്ള ആര്‍ക്കും അതു തമാശയായി തോന്നിയില്ല. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കും തോന്നിയില്ല. ‘വഹാബി സാഹിത്യ’ ത്തിലെ തമാശയും പ്രശംസയും തിരിച്ചറിയണമെങ്കില്‍ അദ്ദേഹത്തിന്റെ വകയായ ടിപ്പണി കൂടിവേണം. രണ്ടുനാള്‍ കഴിഞ്ഞ് വഹാബ് ഒരു ടിപ്പണി പുറത്തിറക്കി. വി. മുരളീധരന്‍ അംബാസിഡര്‍ ചമയുകയാണ് എന്നാണ് താന്‍ ഉദ്ദേശിച്ചത് എന്നാണ് ടിപ്പണി. പ്രസംഗത്തോടൊപ്പം ടിപ്പണികൂടി നല്‍കാന്‍ അദ്ദേഹം ഇനി മറക്കില്ല.

പത്രക്കാര്‍ക്ക് ഈ ടിപ്പണികൊണ്ട് കാര്യം ബോധ്യപ്പെടും. എന്നാല്‍ ടിപ്പണി വെച്ചുനോക്കി തമാശ മനസ്സിലാക്കാനുള്ള ത്രാണി പാണക്കാട് തങ്ങള്‍ക്കില്ല. അതുകൊണ്ട് ടിപ്പണിക്കുപകരം ഒരു ഖേദപ്രകടനക്കുറിപ്പാണ് വഹാബ് അവിടെ നല്‍കിയത്. അറിയാതെ പ്രശംസവന്നു പോയതാണ്, ചിലവാക്കുകളില്‍ വീഴ്ചപറ്റി, ഖേദമുണ്ട് എന്നൊക്കെയാണ് തങ്ങള്‍ക്കു നല്‍കിയ കത്തിലുള്ളത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മുനീറിനെ പോലുള്ളവര്‍ നല്‍കിയ കത്ത് വഹാബ് പകര്‍ത്തിയതാവാം. ഖേദപ്രകടനം കിട്ടിയതോടെ തങ്ങള്‍ തണുത്തു. മുമ്പ് തെങ്ങിന്‍ കുണ്ടില്‍ വീണ അന്ത്രുമാന്‍ പറഞ്ഞ ഒരു വാക്യമുണ്ട്: ‘കുണ്ടില്‍ വീണാലും ഞമ്മന്റെ കാല് പുറത്താണ്’ എന്ന്. അന്ത്രുമാനും വഹാബും തമ്മിലെന്ത് വ്യത്യാസം!

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഓസ്‌കാറിന് എന്തു വില!

ഷാഫിക്ക് ഷംസീറിന്റെ മുന്നറിയിപ്പ്!

‘പിണറായി കുടുംബം ഈ വീടിന്റെ ഐശ്വര്യം’

സിവില്‍ സര്‍വ്വീസ് കിഴവന്മാരുടെ തടയണ

സി.പി.എം. അണ്ടിപോയ അണ്ണാനെപ്പോലെ

ജാതിഭൂതം കോണ്‍ഗ്രസ്സിന്റെ തലയില്‍

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

തുടര്‍ഭരണത്തിലും സ്ത്രീവിരുദ്ധത

രാജ്യദ്രോഹത്തിന്റെ പരമകാഷ്ഠ

കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഓസ്‌കാറിന് എന്തു വില!

ഷാഫിക്ക് ഷംസീറിന്റെ മുന്നറിയിപ്പ്!

സംഘപ്രവര്‍ത്തനം സർവ്വതലസ്പർശിയാക്കി മാറ്റും: പി.എൻ. ഈശ്വരൻ

മാലിന്യബോംബുകള്‍…!

ഭരണകൂടമൊരുക്കുന്ന ഗ്യാസ് ചേമ്പറുകള്‍

‘പിണറായി കുടുംബം ഈ വീടിന്റെ ഐശ്വര്യം’

യുഗപരിവര്‍ത്തനത്തിന്റെ നാന്ദി

നിശബ്ദ സേവനത്തിന്റെ സൗരഭ്യം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies