Monday, January 30, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home കത്തുകൾ

ഭരണഘടനാവിരോധികളെ തുറന്നു കാട്ടണം

ടി.ഡി.മാധവ മേനോന്‍ പാലാരിവട്ടം

Print Edition: 5 August 2022

‘ഭരണഘടനയെ ഭയക്കുന്നതാര്?’ എന്ന അഡ്വ. ആര്‍.വി.ശ്രീജിത്തിന്റെ ലേഖനം കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും എങ്ങനെയാണ് ഭരണഘടനയെ കണ്ടതും കൈകാര്യം ചെയ്തതും എന്ന് വിശദീകരിക്കുന്നതായി. കമ്മ്യൂണിസ്റ്റുകാര്‍ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ അംഗമായിരുന്നില്ലെന്നും ഡോ.അംബേദ്ക്കര്‍ കമ്മ്യൂണിസ്റ്റുകാരെ അതിന്റെ ഏഴയലത്തു പോലും അടുപ്പിച്ചിരുന്നില്ലെന്നതും പുതിയ അറിവായിരുന്നു. ജനാധിപത്യത്തെ അംഗീകരിക്കാത്ത കമ്മ്യൂണിസ്റ്റുകാരെ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ നിന്നും അകറ്റി നിര്‍ത്തിയത് എന്തുകൊണ്ടും യുക്തം തന്നെ. ഇന്ന് അവര്‍ ഭരണഘടനയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നത് കാണുമ്പോള്‍ പരിഹാസമാണ് ഉണ്ടാകുന്നത്. ഈ ജനാധിപത്യ സംവിധാനത്തില്‍ അവര്‍ പ്രവര്‍ത്തിക്കുന്നതു തന്നെ കേവലം അടവുനയത്തിന്റെ ഭാഗമായി മാത്രമാണല്ലോ. കിട്ടുന്ന ഏതൊരവസരവും അവര്‍ സായുധ വിപ്ലവം നടത്താനും അധികാരം പിടിച്ചെടുക്കാനും ശ്രമിക്കും എന്നു തന്നെയാണല്ലോ ഇപ്പോഴത്തേയും നിലപാട്. അവസരം കിട്ടില്ലെന്ന് ഉറപ്പായതു കൊണ്ട് ജനാധിപത്യത്തെ പുകഴ്ത്തി സംസാരിക്കുന്നു എന്നു മാത്രം.

ഇനി കോണ്‍ഗ്രസ്സിന്റെ കാര്യമാണെങ്കില്‍ പറയാതിരിക്കുന്നതാണ് ഭേദം. ഭരണഘടനയെ മരവിപ്പിച്ചു നിര്‍ത്തി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഏകാധിപത്യം നടപ്പിലാക്കിയവരാണവര്‍. അവരുടെ താല്പര്യത്തിനും സൗകര്യത്തിനുമനുസരിച്ച് ഭരണഘടനയെ ദുരുപയോഗം ചെയ്തവരാണ് കോണ്‍ഗ്രസ്സുകാര്‍. തങ്ങള്‍ക്കിഷ്ടമില്ലാത്ത എത്രയോ സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടുകയും ഭരണഘടന ഭേദഗതി ചെയ്യുകയും ചെയ്തവരാണവര്‍. നൂറിലധികം തവണ കോണ്‍ഗ്രസ്സുകാര്‍ ഭരണഘടന ഭേദഗതി ചെയ്തിട്ടുണ്ട്. ഇവരൊക്കെ ഇന്ന് ഭരണഘടനയെ മഹത്വവല്‍ക്കരിച്ച് സംസാരിക്കുന്നത് കാണുമ്പോള്‍ കൗതുകം തോന്നാറുണ്ട്. ഭരണഘടനാ നിര്‍മ്മാണ കാലഘട്ടത്തില്‍ അതിന്റെ കരട് ചര്‍ച്ചാ സമയത്ത് പലരും ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. പലതിനേയും വിമര്‍ശിക്കേണ്ടി വന്നിട്ടുണ്ട്. അത് സ്വാഭാവികം മാത്രം. ആ വാദങ്ങള്‍ എടുത്തു കാട്ടിക്കൊണ്ട് ആര്‍.എസ്.എസ് പോലുള്ള പ്രസ്ഥാനങ്ങളെ ഭരണഘടനാ വിരുദ്ധരാണ് എന്ന് ആരോപിക്കുന്നത് ചില നിക്ഷിപ്ത താല്പര്യം മുന്നില്‍ വെച്ചു കൊണ്ടു മാത്രമാണ്. ആര്‍.എസ്. എസ് ദേശീയ പ്രതീകങ്ങളെ എന്നും മാനിക്കുകയും ആദരവോടെ കാണുകയും ചെയ്യുകയാണുണ്ടായിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ ഇന്ന് ഭരണഘടനാ സംരക്ഷകരായി ആര്‍.എസ്സ്.എസ്സ് മാറി എന്നതാണ് വസ്തുത. കെ.ടി തോമസിനെപ്പോലുള്ള മുന്‍ സുപ്രീം കോടതി ജഡ്ജിമാര്‍ പോലും ഇത് തുറന്നു പറയുന്നുണ്ട്.

 

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഈ വിമര്‍ശനം ശ്രീരാമന്‍ അര്‍ഹിക്കുന്നില്ല

രണ്ട് അയ്യാ ഗുരുക്കന്മാര്‍

ഓര്‍മകളുണര്‍ത്തിയ കാശി പരമ്പര

വിദ്യാഭ്യാസമേഖലയുടെ കമ്മ്യൂണിസ്റ്റുവല്‍ക്കരണം

പാരിസ്ഥിതിക വ്യവസ്ഥ തകിടം മറിക്കും

മലയാളഭാഷയുടെ വര്‍ണമാല

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • മൗനതപസ്വി - ടി. വിജയന്‍ ₹180
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

സ്വയം കൊല്ലുന്ന രാഹുല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies