Tuesday, March 28, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home കത്തുകൾ

തുറന്നു കാട്ടപ്പെടുന്ന കേരള മോഡല്‍

എ.രാജീവ് തൃപ്പൂണിത്തുറ

Print Edition: 24 July 2020

കേസരി 2020 ജൂണ്‍ 5, 12, 19 ലക്കങ്ങളില്‍ ആയി ‘വേണം കേരളത്തിന് ഒരു പുതിയ വികസന സംസ്‌കാരം’ എന്ന ജി.കെ.സുരേഷ്ബാബുവിന്റെ ലേഖനം ഏറെ ചിന്തോദ്ദീപകവും നിലവിലുള്ള കേരളത്തിന്റെ അവസ്ഥകളെ തുറന്നുകാട്ടുന്നതും ആയിരുന്നു. കേരളത്തിന്റെ തനതായ പരമ്പരാഗത വ്യവസായങ്ങളെ എങ്ങനെയാണ് കേരളം എക്കാലവും ഭരിച്ച, പ്രത്യേകിച്ച് ഇടത് സര്‍ക്കാര്‍ മുച്ചൂടും നശിപ്പിച്ചത് എന്ന് ലേഖകന്‍ വ്യക്തമാക്കുന്നു. മറ്റു പല രാജ്യങ്ങളും സംസ്ഥാനങ്ങളും നൂതനമായ ശാസ്ത്ര സാങ്കേതിക സംവിധാനങ്ങളിലേക്കു കടന്നപ്പോള്‍ കേരളം അതിനോട് മുഖംതിരിഞ്ഞു നിന്നുകൊണ്ട് എങ്ങനെ ഇതിനെ ഇല്ലാതാക്കി എന്ന് ലേഖകന്‍ കൃത്യമായി വിവരിക്കുന്നു. കൂടാതെ ഇതിന്റെ മേന്മക്കു വേണ്ടി രൂപീകരിച്ച സഹകരണ സ്ഥാപനങ്ങള്‍ അമിതമായ രാഷ്ട്രീയ പ്രസരണത്തിന്റെയും സ്വജന പക്ഷപാതത്തിന്റെയും കൂത്തരങ്ങായി മാറി ഇതിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. കാര്‍ഷിക മേഖലയിലും ഇതുതന്നെ ആയിരുന്നു സ്ഥിതി. കേരളത്തിന്റെ സ്വന്തം വിളകള്‍ പോലും പ്രത്യേകിച്ച് നാളികേരം വരെ ഇന്ന് കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചു. ഐ ടി മേഖല, വ്യവസായ മേഖല, നിര്‍മ്മാണ മേഖല, വിദ്യാഭ്യാസ മേഖല, ഇങ്ങനെ എല്ലാ മേഖലയിലും കേരളത്തിന്റെ തകര്‍ച്ച ലേഖകന്‍ വരച്ചുകാട്ടുന്നു. ഒരുകാലത്ത് കേരളത്തിന്റെ അഭിമാനമായി മാറിയ കെല്‍ട്രോണ്‍ എങ്ങനെ ഇന്നത്തെ സ്ഥിതിയില്‍ ആയി എന്നത് അതിശയത്തോടെയാണ് വായിച്ചത്. കേരളത്തില്‍ മാത്രം പൊതുമേഖലാ സ്ഥാപനങ്ങള്‍ രാഷ്ട്രീയ അതിപ്രസരം മൂലം നഷ്ടത്തില്‍ ആയതിന്റെ കാരണവും ലേഖകന്‍ അക്കമിട്ട് നിരത്തുന്നു. കേരളത്തിന്റെ കേന്ദ്രവുമായുള്ള രാഷ്ട്രീയ വിരോധം പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സം നില്‍ക്കുന്നു. രാഷ്ട്രീയത്തിനുപരിയായി സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്കു അനുസരിച്ചു കാര്യങ്ങളെ കാണാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. കേന്ദ്ര സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി കേരള ജനതയ്ക്കു ഗുണകരമായ കാര്യങ്ങള്‍ ആവിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം എന്ന ഉപദേശത്തോടെയാണ് ലേഖനപരമ്പര അവസാനിക്കുന്നത്. എല്ലാറ്റിലും നമ്പര്‍ വണ്‍ എന്ന് വീമ്പിളക്കുന്ന കേരളത്തിന്റെ യഥാര്‍ത്ഥത്തിലുള്ള ചിത്രം പുറത്തുകൊണ്ടുവരാന്‍ ലേഖകന്‍ നടത്തിയ ശ്രമം അഭിനന്ദനീയം. കേസരിക്കും ലേഖകനും ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നു.

Share16TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഈ വിമര്‍ശനം ശ്രീരാമന്‍ അര്‍ഹിക്കുന്നില്ല

ഭരണഘടനാവിരോധികളെ തുറന്നു കാട്ടണം

രണ്ട് അയ്യാ ഗുരുക്കന്മാര്‍

ഓര്‍മകളുണര്‍ത്തിയ കാശി പരമ്പര

വിദ്യാഭ്യാസമേഖലയുടെ കമ്മ്യൂണിസ്റ്റുവല്‍ക്കരണം

പാരിസ്ഥിതിക വ്യവസ്ഥ തകിടം മറിക്കും

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

തുടര്‍ഭരണത്തിലും സ്ത്രീവിരുദ്ധത

രാജ്യദ്രോഹത്തിന്റെ പരമകാഷ്ഠ

കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഓസ്‌കാറിന് എന്തു വില!

ഷാഫിക്ക് ഷംസീറിന്റെ മുന്നറിയിപ്പ്!

സംഘപ്രവര്‍ത്തനം സർവ്വതലസ്പർശിയാക്കി മാറ്റും: പി.എൻ. ഈശ്വരൻ

മാലിന്യബോംബുകള്‍…!

ഭരണകൂടമൊരുക്കുന്ന ഗ്യാസ് ചേമ്പറുകള്‍

‘പിണറായി കുടുംബം ഈ വീടിന്റെ ഐശ്വര്യം’

യുഗപരിവര്‍ത്തനത്തിന്റെ നാന്ദി

നിശബ്ദ സേവനത്തിന്റെ സൗരഭ്യം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies