Monday, June 5, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home വാർത്ത

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ആള്‍ക്കൂട്ടക്കൊല തൊഴിലാളിയുടെ കുടുംബത്തെ അനാഥമാക്കി

Print Edition: 4 October 2019

 

കോഴിക്കോട്: മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്‍കിയ ആള്‍ക്കൂട്ടക്കൊലയില്‍ ഒരു ജീവന്‍കൂടി പൊലിഞ്ഞ പ്പോള്‍ പാവപ്പെട്ട ഒരു തൊഴിലാളിയു ടെ രണ്ട് കുടുംബങ്ങളാണ് അനാഥമായത്. സ്വന്തം കുടുംബത്തിന്റെയും ഭാര്യാപിതാവിനെയും മാതാവിനെയും സംരക്ഷിക്കേണ്ടുന്ന ചുമതലയും ഇദ്ദേഹത്തിനായിരുന്നു. കോഴിക്കോടിനടുത്ത് എലത്തൂരിലെ ഓട്ടോറിക്ഷാ തൊഴിലാളിയും ബിജെപി പ്രവര്‍ത്തകനുമായ എസ്.കെ. ബസാറിലെ നാ ലൊന്ന്കണ്ടി രാജേഷാണ് (43) സിപി എം മുന്‍ പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് സ പ്തം. 22ന് മരണപ്പെട്ടത്. കക്ക വാരല്‍ ത്തൊഴിലാളിയായിരുന്നു. പണി നഷ്ട മായതിനെ തുടര്‍ന്നാണ് ഓട്ടോറിക്ഷ ഓടിക്കാന്‍ നിര്‍ബ്ബന്ധിതമായത്.

മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ഈ പ്രദേശത്ത് മറ്റാരെയും ഓട്ടോ ഓടിക്കാന്‍ സമ്മതിക്കാറില്ല. മൂന്ന് മാസം മുമ്പാണ് രാജേഷ് ബാങ്ക് ലോ ണെടുത്ത് ഓട്ടോ വാങ്ങിയത്. ബിജെപി പ്രവര്‍ത്തകനായതിനാല്‍ ഓട്ടോസ്റ്റാന്‍ ഡില്‍ വാഹനമിടാന്‍ മാര്‍ക്‌സിസ്റ്റ് – സി.ഐ.ടി.യു പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. മാത്രമല്ല രാജേഷിന്റെ ഓട്ടോയില്‍ കയറരുതെന്ന് വീടിനടുത്തും പരിസരത്തുമുള്ളവരെ വിലക്കുകയും ചെ യ്തു. സി.ഐ.ടി.യു അംഗത്വമെടുക്കാ തെ ഓട്ടോ ഓടിക്കാനനുവദിക്കില്ലെന്നായിരുന്നു സിപിഎം ഭീഷണി. ഇതിനെ അതിജീവിച്ച് ഓട്ടോ ഓടിച്ചിരുന്ന രാജേഷിനെ സപ്തം.15ന് പത്തോളം വരുന്ന സിഐടിയു പ്രവര്‍ത്തകര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചവശനാക്കി. ഭയവും അപമാനവും കാരണം രാജേഷ് ആത്മഹത്യക്ക് ശ്രമിച്ചു. ജീവിക്കാനുള്ള എല്ലാ മാര്‍ഗ്ഗവും മാര്‍ക്‌സിസ്റ്റുകാര്‍ തടയുകയായിരുന്നു. സി പിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ ആന്തരാവയവങ്ങള്‍ക്ക് പരുക്കേറ്റായിരുന്നു രാജേഷിന്റെ മരണം.

കുറ്റവാളികള്‍ക്കെതിരെ കൊല ക്കുറ്റത്തിന് കേസ്സെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. മൃതദേഹവുമായി പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയ ശേഷമാണ് പ്രതികളില്‍ ആറുപേരെ അറസ്റ്റ് ചെയ്തത്. കോഴിക്കോടിനടുത്ത് കോടഞ്ചേരിയിലെ ജ്യോത്സന എന്ന ഗര്‍ഭിണിയെയും പയ്യന്നൂരിലെ ചന്ദ്രലേഖ എന്ന വനിതാ ഓട്ടോ ഡ്രൈവര്‍ക്ക് നേരെയും സിപിഎം ഇതേ ആള്‍ക്കൂട്ട ആക്രമണമാണ് നടത്തിയത്.

Tags: സിപിഎംആള്‍ക്കൂട്ടക്കൊലമാര്‍ക്‌സിസ്റ്റുപാര്‍ട്ടി
Share21TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

വിവേകായനം 2023- രജിസ്ട്രേഷന്‍ ക്ഷണിച്ചു

അഖണ്ഡഭാരതം വിഭജനങ്ങള്‍ക്കതീതം: ഡോ. മോഹന്‍ ഭാഗവത്

സക്ഷമ സംസ്ഥാന ഖജാൻജി ബാലചന്ദ്രൻ കെ.ടി. നിര്യാതനായി

സമാജത്തിന്റെ മാനസിക ശാരീരിക ആരോഗ്യം സുപ്രധാനം: സുരേഷ് ജോഷി

വന്ദേ ഭാരത് ട്രെയിനിനു നേരെ രാജ്യവിരുദ്ധശക്തികളുടെ ഭീകരാക്രമണം

സ്വാര്‍ത്ഥ ചിന്തയ്ക്കുപരി രാഷ്ട്രഭാവന വളരണം: ഡോ. മോഹന്‍ ഭാഗവത്

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

വിവേകായനം 2023- രജിസ്ട്രേഷന്‍ ക്ഷണിച്ചു

ജനാധിപത്യത്തിന് ചെങ്കോല്‍ കൈമാറുമ്പോള്‍

ചെങ്കോലിനു മുന്നില്‍ പ്രധാനമന്ത്രിയുടെ സാഷ്ടാംഗ നമസ്‌കാരം

രാഷ്ട്രസ്വത്വത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്

കോണ്‍ഗ്രസ് പറഞ്ഞത് കേട്ടിരുന്നെങ്കില്‍

‘മതേതര’ കുരുടന്മാര്‍ ചെങ്കോല്‍ കണ്ടപോലെ

ലോകം ശ്രദ്ധിച്ച രക്ഷാദൗത്യം

വര്‍ത്തമാനകാല വൈഭവം ഒരു നൂറ്റാണ്ടിന്റെ തപശ്ശക്തി

ഇനി കെ-വിശിഷ്ട സേവാ മെഡല്‍

മാര്‍ബിളില്‍ തീര്‍ത്ത വഴിയമ്പലം, ഹനുമാന്‍-ഒരു വഴിയോരക്കാഴ്ച

യുദ്ധഭൂമിയില്‍ നിന്ന് ബുദ്ധഭൂമിയിലേക്ക്

ജനാധിപത്യത്തിന് തുരങ്കം വെക്കുന്നവര്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies