Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കത്തുകൾ

പാരിസ്ഥിതിക വ്യവസ്ഥ തകിടം മറിക്കും

കവനമന്ദിരം പങ്കജാക്ഷന്‍

Print Edition: 7 January 2022

പ്രൊഫ. കോടോത്ത് പ്രഭാകരന്‍ നായര്‍ എഴുതിയ ”സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തിന് അനുയോജ്യമോ?” എന്ന ലേഖനം (കേസരി നവം. 05) സവിശേഷമായ ചില കാര്യങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുന്നു. എങ്കിലും വളരെ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒരു പ്രശ്‌നം അദ്ദേഹം കാണാതെപോയോ? അത് വളരെയേറെ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്ന പാറഖനനമാണ്. വിഴിഞ്ഞം തുറമുഖത്തി ന്റെ പണി വൈകുന്നതിനു കാരണമായി പറയുന്നത് പാറയുടെ ലഭ്യതക്കുറവാണ്. പ്രാദേശികമായി കെട്ടിപ്പടുക്കുന്ന ആയിരക്കണക്കി നു ചെറുതും വലുതുമായ കെട്ടിടങ്ങളുടെയും റോഡുകളുടെയും നിര്‍മ്മിതിക്കുവേണ്ടിത്തന്നെ സര്‍ക്കാര്‍ അനുമതിയോടുകൂടി 600 ലധികം പാറമടകള്‍ പ്രവര്‍ത്തിക്കുന്നു. അനധികൃതമായി അത് ആറായിരത്തിലധികമുണ്ടെന്നും പറയപ്പെടുന്നു. ക്വാറികള്‍ അനധികൃതവും അധികൃതവുമായി നിര്‍മ്മിച്ച് പാറഖനനം നടത്തിയിട്ടും കേരളത്തിന്റെ അത്യാവശ്യങ്ങള്‍ക്കുവേണ്ടി പാറ ലഭ്യമല്ലാതെവരുന്നു. ഇപ്പോള്‍ ത്തന്നെ ആയിരക്കണക്കിനു പാറമടകള്‍ നമ്മുടെ നാടിനെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. അത്രയും മലകള്‍തന്നെ ഇടിച്ചുനിരത്തപ്പെട്ടുവെന്നു വേണം കരുതാന്‍. അതിന്റെ ഫലമായി വെള്ളപ്പൊക്കങ്ങളും പ്രകൃതിദുരന്തങ്ങളും നിരന്തരം മനുഷ്യനെ കടന്നാക്രമിക്കുന്നു. പ്രകൃതിയുടെ സന്തുലിതാവസ്ഥ ആകെ താറുമാറായിരിക്കുന്നു. ഈ പരിതസ്ഥിതിയില്‍ വെള്ളപ്പൊക്കം പോലെയുള്ള അനേകം ദുരന്തങ്ങളുടെയിടയിലാണ് കേരളം സില്‍വര്‍ ലൈന്‍ നിര്‍മ്മിക്കാന്‍ പോകുന്നത്. കേരളം ആകെ മരണശയ്യില്‍ കിടക്കുമ്പോള്‍ സര്‍ക്കാരിന് ആഘോഷത്തിമര്‍പ്പ്.

ഈ റെയില്‍വേ ലൈനിന്റെ നിര്‍മ്മിതിക്ക് ലഭ്യമാക്കേണ്ട പാറയുടെ അളവ് വളരെ വലുതാണ്. ബാക്കിയുള്ള മലകളും പാറകളും ഇടിച്ചുനിരത്തിയാലും ലൈന്‍ തീരുമോ എന്നു സംശയമുണ്ട്. കേരളമാകെ ഒരു മുറംപോലെ പരന്ന ഭൂമിയായി മാറുന്ന ദുരവസ്ഥയുണ്ടാകും. പ്രത്യേകിച്ച് കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റംവരെ, വളരെ ചെറിയസമയംകൊണ്ട് ഒരു റെയില്‍വേയ്ക്കുവേണ്ടി ഇന്നത്തെ കേരളത്തിന്റെ പരിസ്ഥിതിക്ക് വേണ്ടതായ പാറ കണ്ടെത്താന്‍ എങ്ങനെ സാധിക്കുമെന്ന് നാം ചിന്തിക്കേണ്ടതുണ്ട്. കേരളം മുഴുവന്‍ പാറയും മലയും കുഴിച്ചു കുളം തോണ്ടിയാലും മതിയാകാതെ വരുന്ന ഈ ബൃഹത് പദ്ധതി കേരളത്തിന്റെ സകലവിധ സാമൂഹ്യപാരിസ്ഥികവ്യവസ്ഥകളെയും തകിടം മറിക്കും എന്നതില്‍ സംശയമില്ല. ഈ ഒരൊറ്റ പദ്ധതികൊണ്ട് ജനകോടികളുടെ ജീവിതം പടുകുഴിയിലാക്കുമെന്നതില്‍ സംശയമില്ല.

 

Share6TweetSendShare

Related Posts

അര്‍ഹതപ്പെട്ട വിശേഷണം

സ്വാഗതാര്‍ഹമായ പ്രസ്താവന

ശ്രദ്ധേയമായ മുഖലേഖനം

രാജ്യദ്രോഹികളെ ജനം തിരിച്ചറിയണം

ശിവാജിയുടെ ജീവചരിത്രം പാഠ്യവിഷയമാക്കണം

സാമൂഹിക പ്രതിബദ്ധതയുള്ള ചരിത്രകാരന്‍

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies