Thursday, April 22, 2021
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ബാലഗോകുലം

റോളണ്ടിന്റെ പുസ്തകങ്ങള്‍

എം.ശ്രീഹര്‍ഷന്‍

Print Edition: 26 February 2021

ജീന്‍ ക്രിസ്റ്റഫിനു പുറമെ കോളാസ്ബ്രൂഞ്ഞോണ്‍, ക്ലെറാംബോ എന്നീ നോവലുകളും റോളാണ്ട് രചിച്ചിരിക്കുന്നു. ലൈഫ് ഓഫ് ബെയ്‌ഥോവന്‍, മൈക്കലാഞ്ജലോ, ഹാന്‍ഡെല്‍, ലൈഫ് ഓഫ് ടോള്‍സ്റ്റോയി, ലൈഫ് ഓഫ് രാമകൃഷ്ണ, ലൈഫ് ഓഫ് വിവേകാന്ദ (ജീവചരിത്രങ്ങള്‍); സെന്റ് ലൂയിസ്, ദ വൂള്‍വ്‌സ്, ദ ട്രയംഫ് ഓഫ് റീസണ്‍, ഷോര്‍ഷെ ഡാന്റണ്‍ (നാടകങ്ങള്‍); ദ ഇന്റീരിയര്‍ വോയേജ് (ഓര്‍മ്മക്കുറിപ്പുകള്‍) എന്നിവയാണ് മറ്റു കൃതികള്‍.

‘ജനകീയനാടകവേദി’ എന്ന സങ്കല്‍പ്പം ആദ്യമായി മുന്നോട്ടുവച്ചത് റൊമൈന്‍ റോളണ്ട് ആണ്. ‘പീപ്പിള്‍സ് തിയേറ്റര്‍’ എന്ന തന്റെ ഗ്രന്ഥത്തില്‍ ”സ്‌റ്റേജും ഓഡിറ്റോറിയവും ജനങ്ങള്‍ക്ക് തുറന്നുകൊടുക്കണം, ഒരു ജനതയെയും ഒരു ജനതയുടെ പ്രവര്‍ത്തനങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയണം” എന്ന് അദ്ദേഹം എഴുതി. ഈ പുസ്തകം 1913 വരെ പ്രസിദ്ധീകരിച്ചിരുന്നില്ല, എന്നാല്‍ അതിന്റെ മിക്ക ഉള്ളടക്കങ്ങളും 1900 നും 1903 നും ഇടയില്‍ റെവ്യൂ ഡി ആര്‍ട്ട് ഡ്രമാറ്റിക് എന്ന പുസ്തകത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഫ്രഞ്ച് വിപ്ലവം, ഡാന്റണ്‍ (1900), ദി ഫോര്‍ട്ടീന്‍ത്ത് ഓഫ് ജൂലായ് എന്നീ നാടകങ്ങള്‍ ഉപയോഗിച്ച് റോളണ്ട് തന്റെ സിദ്ധാന്തം പ്രയോഗത്തില്‍ വരുത്താന്‍ ശ്രമിച്ചു.

രാമകൃഷ്ണപരമഹംസര്‍ മുതല്‍ ഗാന്ധിജി വരെയുള്ള ഭാരതത്തിലെ മഹാപുരുഷന്മാരെ ആരാധിച്ചിരുന്ന റൊമൈന്‍ റോളണ്ടിനെ ചെറുപ്പത്തില്‍ പ്രചോദിപ്പിച്ചത് ടോള്‍സ്റ്റോയിയുടെ ആദര്‍ശങ്ങളായിരുന്നു. ”കൂടുതല്‍ ദയാമയനും സംതൃപ്തനുമായ ടോള്‍സ്റ്റോയി” എന്നാണ് ഗാന്ധിജിയെ അദ്ദേഹം വിശേഷിപ്പിച്ചത്.

”ഹിന്ദുമതം ഒരിക്കലും ശാസ്ത്രത്തിന് എതിരല്ല. അജ്ഞേയവാദിക്കും നിരീശ്വരവാദിക്കും സ്വന്തം വഴികളില്‍ സത്യത്തെ കണ്ടെത്താനുള്ള അവസരം അതില്‍ ഒരുപോലെ ലഭിക്കുന്നു.” എന്നാണ് വിവേകാന്ദനെക്കുറിച്ചുള്ള പുസ്തകത്തില്‍ റോളണ്ട് അഭിപ്രായപ്പെടുന്നത്.

യുദ്ധത്തെ അങ്ങേയറ്റം എതിര്‍ത്തിരുന്ന ഈ മഹാന്‍ രണ്ടാംലോകമഹായുദ്ധത്തിന്റെ കൊടുംഭീകരത കണ്‍പാര്‍ത്തുകൊണ്ടാണ് അന്തരിച്ചത്. 1944 ഡിസംബര്‍ 30 ന്.

Share2TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

വിഷുക്കണി

മേള

അര്‍ജുനന്‍കുന്നും പാഞ്ചാലിക്കുന്നും

ആന

ഓര്‍മ്മയില്‍ ഒരു പൂരം

ദ്വാരകയില്‍ വിവാഹോത്സവം (സ്യമന്തകത്തിന്‍ പിന്നാലേ 9 )

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500.00
  • ഭാസ്കർ റാവു പ്രചാരക കർമ്മയോഗി - ആർ ഹരി ₹150.00
  • നല്‍മൊഴി തേന്‍മൊഴി - ആര്‍. ഹരി ₹200.00

Latest

ഞങ്ങളിതുപണ്ടേ പറഞ്ഞതാണ്.!

കാവിയെ തൂത്തെറിയണമെന്ന് മുരളി! കരുണാകരന് കഴിഞ്ഞില്ല പിന്നെയാ!

ഉറപ്പാണ് കൊലക്കത്തി

ദൈവത്തിന് മരണമില്ല, ഗുരുവിനും

പുരാവസ്തു വകുപ്പ് പൊല്ലാപ്പ് തന്നെ!

സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ മാറ്റത്തിന്റെ തുടക്കം

മധുകര്‍റാവു ഭാഗവത് -സംഘടനാശാസ്ത്രത്തിന്റെ സര്‍വകലാശാല

ദളിത് റാലിയില്‍ ‘ജയ് ശ്രീരാം’

മുജീബുര്‍ റഹ്മാന്‍

ഷെയ്ക്ക് മുജീബുര്‍ റഹ്മാന്‍- ഇസ്ലാമിക രാഷ്ട്രനീതിയുടെ ഇര

ചരിത്രമാകാന്‍ പോകുന്ന ജനവിധി

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • Contact Us
  • Subscribe
  • Online Shop
  • e-Weekly
  • Advertise
  • Privacy Policy
  • Terms & Conditions

© Kesari Weekly

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly