Sunday, January 17, 2021
  • Online Shop
  • Subscribe
  • e-Weekly
  • About Us
  • Editors
  • Contact Us
  • Advertise
  • Gallery
  • English News
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • Online Shop
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • Online Shop
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home കത്തുകൾ

ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റെ കാല്‍ക്കീഴിലാകും

ജവഹര്‍ പി.ശേഖര്‍ കോഴിക്കോട്‌

Print Edition: 8 January 2021
24
SHARES
Share on FacebookTweetWhatsAppTelegram

ഇ.എസ്. ബിജുവിന്റെ വിജ്ഞാനപ്രദവും, വസ്തുനിഷ്ഠവുമായ ലേഖനം ‘സംവരണ വിഷയത്തിലെ കാണാപ്പുറങ്ങള്‍’ (2020 നവംബര്‍ 27) സശ്രദ്ധം വായിച്ചു. ഈ ലേഖകന്റെ ശ്രദ്ധയില്‍പ്പെട്ട ചില വസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്നു. 1.ആരംഭത്തില്‍ത്തന്നെ ലേഖകനെഴുതുന്നു. ”സംസ്ഥാനത്ത് 1979നുശേഷം സംവരണം എന്ന വിഷയം സജീവമായ ചര്‍ച്ചയ്ക്ക് കളമൊരുങ്ങിയിരിക്കുകയാണ്. മുന്നാക്കത്തില്‍ പിന്നാക്കമായ സമൂഹത്തിന് 10% സംവരണം ഭരണഘടനാ ഭേദഗതിയിലൂടെ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിലൂടെയാണ് ചര്‍ച്ചയ്ക്ക് ആരംഭം കുറിച്ചത്.”

കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം 2019-2020ല്‍ മാത്രമായിരിക്കേ ലേഖനത്തിലെ ആരംഭത്തിലെ പ്രതിപാദനത്തില്‍ ഒരു വിരുദ്ധതയില്ലേ? ഒ.ബി. സി. എന്ന വിഭാഗത്തില്‍ നിന്നും ഒ. ഇ.സി. (അദര്‍ എലിജിബിള്‍ കമ്മ്യൂണിറ്റി) എന്നൊരു വിഭാഗം ഏതാണ്ട് പത്തുവര്‍ഷം (കൃത്യവര്‍ഷം എനിയ്ക്ക് വശമില്ല) മുന്‍പ് കേരള സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്. അവര്‍ക്ക് 2% സംവരണവും നല്‍കിയിട്ടുണ്ട്. പ്രസ്തുത വിഭാഗത്തിന് എസ്.സി./എസ്.ടി വിഭാഗങ്ങള്‍ക്ക് നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. അതിന്റെ ഉപഭോക്താക്കള്‍ പ്രധാനമായും ധീവര സഭയാണെന്ന് ഇതെഴുതുന്ന ലേഖകന് വ്യക്തിപരമായി അറിയാം.
ന്യൂനപക്ഷ സംവരണത്തിന് അഖിലേന്ത്യാതലത്തില്‍ തുടര്‍ന്നുവരുന്ന മാനദണ്ഡങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന കാര്യത്തില്‍ ഒട്ടും തര്‍ക്കമില്ല.

ഉദാഹരണത്തിന് 2011ലെ സെന്‍സസ് അനുസരിച്ച് കേരളത്തില്‍ 26% മുസ്ലിങ്ങളും 19% ക്രിസ്ത്യാനികളുമാണ്. അതായത് 55% ഹിന്ദുക്കള്‍. പുതിയ സെന്‍സസ്സ് (2021) എടുക്കുകയാണെങ്കില്‍, മാനദണ്ഡം സംസ്ഥാനതലത്തില്‍ നടപ്പാക്കുകയാണെങ്കില്‍ നിലവിലുള്ള ന്യൂനപക്ഷങ്ങള്‍ക്ക് പദവി നഷ്ടപ്പെടും. കഷ്ടകാലത്തിന് ഈ കാര്യങ്ങള്‍ ഉന്നയിച്ച് പരമോന്നത കോടതിയിലുന്നയിച്ച എഫ്.ഐ. ആര്‍. കോടതി നിരസിച്ചു. ഇന്ത്യയെന്ന ഒറ്റ രാജ്യത്തെ കണക്കാക്കി മാത്രമേ ന്യൂനപക്ഷ പദവി നല്‍കാന്‍ പറ്റൂ എന്നായിരുന്നു കോടതി പക്ഷം. ചുരുക്കിപ്പറഞ്ഞാല്‍ കേരളമടക്കം പല സംസ്ഥാനങ്ങളിലും ‘ഭൂരിപക്ഷ’ സമുദായമായ ഹിന്ദുക്കള്‍ ന്യൂനപക്ഷ സമുദായത്തിന്റെ കാല്‍ക്കീഴില്‍ നില്‍ക്കേണ്ടിവരുമെന്ന ദുഃഖസത്യം അംഗീകരിച്ചേ പറ്റൂ!

 

Share24TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

പൊതുപ്രവര്‍ത്തകര്‍ ദീനദയാല്‍ജിയെ പഠിക്കണം

കിഫ്ബിയും ഓഡിറ്റിങും

അക്കിത്തത്തിന് ദേശീയസ്മാരകം നിര്‍മ്മിക്കണം

അടിമുടി ഭാരതീയനായ കവി

ശ്രീനാരായണ സര്‍വ്വകലാശാല ആര്‍ക്കുവേണ്ടി?

വനംകയ്യേറ്റത്തിന്റെ പാര്‍ശ്വഫലങ്ങള്‍

കേസരി പ്രചാര മാസം

  • കേസരി വാരിക ആജീവനാന്ത വരിസംഖ്യ (ഭാരതത്തില്‍) ₹20,000.00
  • കേസരി വാരിക വാര്‍ഷിക വരിസംഖ്യ (വിദേശത്ത്) ₹8,000.00
  • കേസരി വാരിക വാര്‍ഷിക വരിസംഖ്യ (ഭാരതത്തില്‍) ₹1,150.00

Latest

നീതി കിട്ടാത്ത ആത്മാവുകള്‍

പ്രിസൈഡിങ്ങ് ഓഫീസര്‍ആമയായിരിക്കണം, സഖാവേ!

ക്ഷേത്രം ധ്വംസിച്ചാല്‍ ഒരു കുഴപ്പവുമില്ല

കെ.എന്‍. സതീഷ്‌കുമാര്‍ കൃഷ്ണവിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു.

അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം 2025ല്‍ സജ്ജമാകും

സുഗതകുമാരി ടീച്ചറുടെ അനുസ്മരണം; ഫലവൃക്ഷത്തൈ നട്ട് പര്യാവരണ്‍ വിഭാഗ്

ഉപനിഷത് കാവ്യ താരാവലി പ്രധാനമന്ത്രി പ്രകാശനം ചെയ്തു

പ്രൊഫ. ശോഭീന്ദ്രന്‍ വൃക്ഷത്തൈ നടുന്നു.

ഭൂമിയേയും ജീവനേയും കുറിച്ച് പഠിപ്പിക്കണം – പ്രൊഫ. ശോഭീന്ദ്രന്‍

സേവാഭാരതി വാര്‍ഷികം ആഘോഷിച്ചു

പി.ജയരാജനെതിരെ യുഎപിഎ നിലനില്‍ക്കും

ശ്യാമരാധ

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • Contact Us
  • Subscribe
  • Online Shop
  • e-Weekly
  • Advertise
  • Privacy Policy
  • Terms & Conditions

© Kesari Weekly

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe
  • E-Weekly
  • Online shop
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • പദാനുപദം
  • കഥ
  • കവിത
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • More Links…
    • About Us
    • Editors
    • Contact Us
    • Advertise
    • Privacy Policy
    • Terms & Conditions

© Kesari Weekly