Sunday, January 17, 2021
  • Online Shop
  • Subscribe
  • e-Weekly
  • About Us
  • Editors
  • Contact Us
  • Advertise
  • Gallery
  • English News
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • Online Shop
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • Online Shop
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home കത്തുകൾ

പൊതുപ്രവര്‍ത്തകര്‍ ദീനദയാല്‍ജിയെ പഠിക്കണം

ഗിരീഷ് ചേറ്റക്കുളം

Print Edition: 18 December 2020
34
SHARES
Share on FacebookTweetWhatsAppTelegram

ആദര്‍ശ രാഷ്ട്രീയത്തിന്റെ ദീനദയാല്‍ മാര്‍ഗ്ഗം (കേസരി നവംബര്‍ 27 ലക്കം) എന്ന യു.ഗോപാല്‍ മല്ലറിന്റെ ലേഖനം, ഹൃദയത്തില്‍ തൊടുന്നതാണ്.
രാഷ്ട്രീയം എന്നത് രാഷ്ട്ര കാര്യത്തിനുവേണ്ടി ആകണം എന്ന് സ്വജീവിതത്തിലൂടെ കാണിച്ചുതന്ന സ്വര്‍ഗ്ഗീയ ദീനദയാല്‍ജിയെക്കുറിച്ചുള്ള ലേഖനത്തിന് വര്‍ത്തമാനകാല പ്രസക്തി ഏറെയാണ്. അധികാര രാഷ്ട്രീയത്തില്‍നിന്നും എന്നും ഒഴിഞ്ഞു നിന്നിട്ടുള്ള അദ്ദേഹത്തിന്റെ ജീവിതം പൊതു പ്രവര്‍ത്തകര്‍ വീണ്ടും വീണ്ടും പഠിക്കേണ്ട ഒന്നാണ്. ഞാനൊരു സാധാരണ സ്വയംസേവകന്‍ എന്ന് ഗുരുജി പറഞ്ഞിട്ടുള്ളത് ദീനദയാല്‍ജിയിലും കാണാന്‍ കഴിയും. ഈ ഒരു സാധാരണക്കാരനായ മനുഷ്യനാണ് ഏകാത്മ മാനവദര്‍ശനം എന്ന തത്വവിചാരം മുന്നോട്ട് വെച്ചത് എന്നോര്‍ക്കുമ്പോള്‍ അത്ഭുതവും അതിലേറെ ആദരവും തോന്നിപ്പോകും. അദ്ദേഹത്തിന്റെ ഉള്ളില്‍ ഉണ്ടായിരുന്ന സര്‍വ്വ സാധാരണക്കാരനായ പൗരനെക്കുറിച്ചുള്ള ചിന്തകളെത്തന്നെയാണ് ഭാരതീയ ദര്‍ശനത്തോടൊപ്പം ചേര്‍ത്തുവെച്ചത് എന്ന തിരിച്ചറിവ് നമ്മുടെ ഉള്ളില്‍ ഉണ്ടാക്കാന്‍ ആ ജീവിതത്തിലൂടെ കടന്നു പോകുമ്പോള്‍ സാധിക്കുന്നുണ്ട്. കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങളുടെ ആശയ സ്വപ്നങ്ങള്‍ക്ക് ഇന്നലെ വരെ നല്‍കാന്‍ കഴിയാത്തത് അദ്ദേഹം വിഭാവനം ചെയ്ത ഒരു പ്രായോഗിക ജീവിത പദ്ധതിയിലൂടെ ഇന്ന് ഭാരതത്തിലെ ഓരോ സാധാരണക്കാരനും അറിഞ്ഞോ അറിയാതെയോ അനുഭവിക്കാന്‍ സാധിക്കുന്നുണ്ട് എന്നുള്ളത് തന്നെയാണ് അദ്ദേഹത്തിന്റെ ജീവിത സന്ദേശം. ഇത് പൂര്‍ണ്ണമാകുമ്പോള്‍ തന്നെയാണ് ഭാരതത്തിന്റെ ആത്മാവ് നിര്‍ഭരമാകുക.

Share34TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റെ കാല്‍ക്കീഴിലാകും

കിഫ്ബിയും ഓഡിറ്റിങും

അക്കിത്തത്തിന് ദേശീയസ്മാരകം നിര്‍മ്മിക്കണം

അടിമുടി ഭാരതീയനായ കവി

ശ്രീനാരായണ സര്‍വ്വകലാശാല ആര്‍ക്കുവേണ്ടി?

വനംകയ്യേറ്റത്തിന്റെ പാര്‍ശ്വഫലങ്ങള്‍

കേസരി പ്രചാര മാസം

  • കേസരി വാരിക ആജീവനാന്ത വരിസംഖ്യ (ഭാരതത്തില്‍) ₹20,000.00
  • കേസരി വാരിക വാര്‍ഷിക വരിസംഖ്യ (വിദേശത്ത്) ₹8,000.00
  • കേസരി വാരിക വാര്‍ഷിക വരിസംഖ്യ (ഭാരതത്തില്‍) ₹1,150.00

Latest

നീതി കിട്ടാത്ത ആത്മാവുകള്‍

പ്രിസൈഡിങ്ങ് ഓഫീസര്‍ആമയായിരിക്കണം, സഖാവേ!

ക്ഷേത്രം ധ്വംസിച്ചാല്‍ ഒരു കുഴപ്പവുമില്ല

കെ.എന്‍. സതീഷ്‌കുമാര്‍ കൃഷ്ണവിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു.

അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം 2025ല്‍ സജ്ജമാകും

സുഗതകുമാരി ടീച്ചറുടെ അനുസ്മരണം; ഫലവൃക്ഷത്തൈ നട്ട് പര്യാവരണ്‍ വിഭാഗ്

ഉപനിഷത് കാവ്യ താരാവലി പ്രധാനമന്ത്രി പ്രകാശനം ചെയ്തു

പ്രൊഫ. ശോഭീന്ദ്രന്‍ വൃക്ഷത്തൈ നടുന്നു.

ഭൂമിയേയും ജീവനേയും കുറിച്ച് പഠിപ്പിക്കണം – പ്രൊഫ. ശോഭീന്ദ്രന്‍

സേവാഭാരതി വാര്‍ഷികം ആഘോഷിച്ചു

പി.ജയരാജനെതിരെ യുഎപിഎ നിലനില്‍ക്കും

ശ്യാമരാധ

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • Contact Us
  • Subscribe
  • Online Shop
  • e-Weekly
  • Advertise
  • Privacy Policy
  • Terms & Conditions

© Kesari Weekly

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe
  • E-Weekly
  • Online shop
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • പദാനുപദം
  • കഥ
  • കവിത
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • More Links…
    • About Us
    • Editors
    • Contact Us
    • Advertise
    • Privacy Policy
    • Terms & Conditions

© Kesari Weekly