കവിത

സ്നേഹപ്പൊങ്കാല

അഖിലാണ്ഡമാകെ നിറയുന്ന പൊന്‍പ്രഭ അവിടുത്തെ തേജസ്സു മാത്രം ! അന്നപൂര്‍ണ്ണേശ്വരീ ആറ്റുകാലംബികേ അണയുന്നു തിരുനടയില്‍ ഞങ്ങള്‍ പരിപൂര്‍ണ്ണ ചേതസ്സായ് നിന്റെ തൃക്കാലിണ തഴുകാന്‍ കൊതിച്ചു വന്നെത്തും പതിനായിരങ്ങള്‍ക്കു...

Read more

വിത്തും കൈക്കോട്ടും: ഒരു കര്‍ത്തവ്യ കര്‍മ്മക്കാരിയുടെ വരവ്

വിത്തും കൈക്കോട്ടും - വിഷു - പ്പക്ഷി പറന്നെത്തി - കര്‍ഷകമുഖ്യന്‍ താ നപ്പോള്‍ പാടത്തു വന്നെത്തി മിത്രങ്ങളന്നേരം - ഇതാ വിത്തുചുമന്നെത്തി വിതയായി മാറ്റ*മായി -...

Read more

വിഷുക്കാഴ്ചകള്‍

മീനം കരിച്ച മരങ്ങള്‍ തന്‍ സ്വപ്നത്തെ വാരിപ്പുണരുവാന്‍ വര്‍ഷബിന്ദുക്കളാല്‍ ദൂതുമായ് വന്നു കണിക്കൊന്നയില്‍ മഞ്ഞ- ച്ചേലു പകര്‍ന്നൊരു മേടപ്പുലരിയില്‍, വന്നു തേന്മാവിന്റെ കൊമ്പത്തിരുന്നൊരു ചിത്തിരപ്പൈങ്കിളി ചോദിപ്പു കൈനീട്ടം....

Read more

ജ്വരം

സങ്കടം നിര്‍ത്താതെ പെയ്യുകയാണുഞാന്‍ അമ്മയെ കണ്ടിറങ്ങുമ്പോള്‍.... കൊല്ലൂരിലെന്തുകാര്‍മേഘങ്ങളിങ്ങനെ തോരാതെ തേങ്ങിയെത്തുന്നു.... ആര്‍ത്തരാവാം ജന്മദുഃഖങ്ങളമ്മതന്‍ കാല്ക്കലര്‍പ്പിയ്ക്കാനണഞ്ഞതാവാം... ജീവപ്രപഞ്ചത്തിനാകെയത്താണിയായ് വേറില്ലൊരമ്മയീമണ്ണില്‍.... ആയതറിഞ്ഞുകാര്‍മേഘങ്ങളും വന്ന് സങ്കടം പെയ്യുകയാവാം... തങ്കക്കൊടിമരച്ചോട്ടില്‍ നിന്നമ്മയോ- ടെന്നിനിക്കാണുമെന്നോതി...

Read more

പരമേശ്വരീയം

ആരിവന്‍, ജ്ഞാനസൂര്യതേജസ്സായി കൂരിരുളില്‍പ്രകാശംപകര്‍ന്നവന്‍? ഭാരതീയ വിചാരബോധത്തിന്റെ തേര്‍തെളിയിച്ച ഭീഷ്മപിതാമഹന്‍. ഭാരതാംബതന്‍ ധീരനാം പുത്രനായ് വീരഗാഥരചിച്ച മഹാരഥന്‍, ജ്ഞാന-കര്‍മ്മമാം യോഗസമന്വയം ഗീതയായിപ്പകര്‍ന്ന മഹാശയന്‍! നിശിതമാം നിലപാടുകള്‍, ധിഷണതന്‍ പശിമയാര്‍ന്നുള്ളവാക്കുകള്‍....

Read more

പിറന്നവീടു വിളിക്കുന്നു

വിടവാങ്ങട്ടെ വിടവാങ്ങട്ടെ വിരുന്നു നാളുകള്‍ തീര്‍ന്നു ഒരുപക്ഷെ, ഞാനിത്തിരി നാളുകള്‍ കൂടുതലിവിടെപ്പാര്‍ത്തു ഇണക്കമായി ഞാനും വീടും മലരും മണവും പോലെ ഇനി ഞാനിവിടെപ്പാര്‍പ്പു തുടര്‍ന്നാല്‍ വിരഹം ദുസ്സഹമാകും...

Read more

സ്വരോദകം

ആദിത്യ രൂപിയായ്, ആദര്‍ശ സാരമായ് ആത്മാവിനുള്ളില്‍ ജ്വലിക്കും വെളിച്ചമേ ആദിമധ്യാന്തവിഹീന സനാതന വീഥിയില്‍ കത്തിജ്വലിച്ച നക്ഷത്രമേ അന്തരാത്മാവിന്നകത്തായിരങ്ങളില്‍ സുസ്‌നേഹദര്‍ശനം തീര്‍ത്ഥ കൈവല്യമേ അസ്തമിക്കാത്തോരതുല്യപ്രകാശമേ ഉള്ളം തുറന്നു നമസ്‌ക്കരിക്കട്ടെ...

Read more

ഓര്‍മ്മയിലൊരു സൂര്യന്‍

നിരന്നു ഞങ്ങളന്നവിടിരിക്കുന്നു വെളുത്ത പിഞ്ഞാണം വരിയായെത്തുന്നു പൊടിയരിക്കഞ്ഞിയതില്‍ വിളമ്പുന്നു പഴുത്ത പ്ലാവില മടക്കിക്കുത്തിയ- തൊരെണ്ണം വീതം വന്നണയുന്നു, പിന്നെ വരുന്നു കീറ്റിലയതിലുപ്പുമാങ്ങ, കനലില്‍ ചുട്ടതാം വലിയ പപ്പടം...

Read more

നിറം മങ്ങിയ കാഴ്ചകള്‍

ചില വീടുകളുണ്ട് പെട്ടെന്നാണ് നിറംമങ്ങി കെട്ടുപോകുന്നത് മുറ്റം കരിയിലകളാല്‍ മൂടും, പിന്നെ അവിടവിടെ കറുകകളിടതൂര്‍ന്ന് വളരും വീടിനെ ഒരു ശ്മശാന മൂകത എപ്പോഴും ചേര്‍ത്തുപിടിക്കും ചില വീടുകളങ്ങനെയാണ്...

Read more

പാപം

പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും നാമത്തില്‍ പിഴകളോരോന്നും അവള്‍ എണ്ണിപ്പറഞ്ഞു അപ്പോള്‍ കുമ്പസാരക്കൂട്ടില്‍ നിന്നും ഇറങ്ങിവന്ന പാപം അവളെ വിവസ്ത്രയാക്കി..... മുട്ടുവിന്‍ തുറക്കപ്പെടുമത്രെ. മുട്ടി അവള്‍ പിതാവിന്റെ വാതിലുകളില്‍,...

Read more

കടല്‍

കടലായി ഞാന്‍ ഇരമ്പി രാപ്പകല്‍ കടയുന്നു തിരകളെ. ഭീതിയുടെ, മൃതിയുടെ ദുരന്തത്തിലേക്ക് വലിച്ചിഴയ്ക്കുന്നു നിന്നെ ഞാന്‍. ചടുല നടനത്തിലൂടെ സമയത്തെ വെട്ടി വീഴ്ത്തിക്കൊണ്ടിരിക്കുന്നു. രാവിന്റെ നിശബ്ദത നിദ്രയുടെ...

Read more

ഇരുട്ടുപക്ഷം

(1996-ല്‍ പരുമല പമ്പാ കോളേജില്‍ 3 വിദ്യാര്‍ത്ഥികളെ എബിവിപിയില്‍ അംഗങ്ങളാണ് എന്ന കാരണത്താല്‍ അതിമൃഗീയമായി പമ്പാ നദിയില്‍ ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്തുകയുണ്ടായി. അന്നു ഞാന്‍ ഇടതുപക്ഷ സഹയാത്രികനായിരുന്നെങ്കിലും വല്ലാത്ത...

Read more

ചാരിതാര്‍ത്ഥ്യം

ഒരുപാടായീ നേരം ആസ്പത്രിവരാന്തയില്‍ ഇരിയ്ക്കാന്‍ തുടങ്ങിയി,ട്ടക്ഷമയില്ലാ തെല്ലും. രണ്ടാണ്ടു മുന്‍പേ കഷ്ടം ! എന്നെ ദുര്‍വ്വഹമാകും ഇണ്ടലിലാഴ്ത്തി സാധ്വി,യെന്‍ സഖി മടങ്ങിപ്പോയ് ആ മുഖമോര്‍ത്തു ഞാനു,മല്ലെങ്കിലിരുന്നേനേ ;...

Read more

സ്വാമിസന്നിധി

മാനവന്നുപകരുന്നു നിര്‍മ്മല- ഭാവനയും സഹജമാം ബോധവും. ഒന്നുതന്നെ നാമെന്നു ചിന്തിക്കുവാന്‍, എന്നുമാത്മ സൗന്ദര്യം പുലര്‍ത്തുവാന്‍ പുണ്യപാപച്ചുമടുമായ് സന്നിധി- തന്നിലെത്തിയിശ്ശാന്തിയെപ്പുല്‍കുവാന്‍. മണ്ണിലിന്നു പുകഴ്‌പെറ്റ പൊന്‍പടി- ജന്മകര്‍മ്മങ്ങളാകുന്ന തൃപ്പടി പൊന്‍പടികളില്‍...

Read more

ചിന്തകനും ചിന്മയനും

ചിന്തകന്‍: ഞാന്‍ ചിന്തിക്കുന്നു. അതിനാല്‍ ഞാനുണ്ട്. ചിന്മയന്‍: ഞാന്‍ ചിന്തിക്കുന്നില്ലെങ്കില്‍? ചിന്തകന്‍ വാചാലനായി: ചിന്തിക്കുന്നില്ലെങ്കില്‍ ചിന്തയില്ല. ഞാനില്ല. ഞാനില്ലെങ്കില്‍ നീയുമില്ല. സൃഷ്ടിയില്ല. കാലമില്ല. കാവ്യമില്ല. കാമമില്ല. കണക്കും...

Read more

നോയ്മ്പു വീടല്‍

അറവുമാടിന്‍പറ്റങ്ങള്‍- ക്കറിവാകുന്നതെങ്ങനെ, അവസാനത്തെയത്താഴ- മെവിടാണെന്നവസ്തുത? അരോഗദൃഢഗാത്രര്‍താ- നെന്ന മുദ്രപതിഞ്ഞവ മൃത്യുവക്ത്രത്തിലേക്കല്ലോ വിവശം നടകൊള്‍വത്! അടിച്ചവഴിയേ പോകു- ന്നളവില്‍ കണ്ടപച്ചയെ വായിലാക്കെ ച്ചാട്ടയേറ്റു- പുളയും കാഴ്ചദാരുണം! കല്പനപ്പത്തിലാദ്യത്തേ- താഹ!...

Read more

കുമരനല്ലൂരിലേക്ക് ഒരു തീര്‍ത്ഥയാത്ര

ജ്ഞാനപീഠത്തിലിരുന്നരുളും ആനന്ദരൂപനെ കാണുവാനായ് ഞാനന്നുപോയ വഴിയില്‍ നീളെ തൂമുല്ല പൂത്തുവിടര്‍ന്നിരുന്നു കേരളപ്പൂവനമാകമാനം കോരിത്തരിച്ചുരസിച്ചുനിന്നു എന്റെയാണിക്കൊമ്പനെന്റെയാണെ- ന്നെല്ലാരുമുത്സവച്ചന്തമാര്‍ന്നു. ദേവായനത്തിന്റെ വാതിലോളം തൂവിക്കിടക്കും പ്രസാദമുണ്ണാന്‍ നാനാവഴിയില്‍ തിരക്കിയെത്തും കൂനനുറുമ്പിലൊന്നായി ഞാനും!...

Read more

വാർദ്ധക്യം

നടന്നുതീര്‍ത്ത വഴികളില്‍കൂടി തനിച്ച് മാത്രമൊരു മടക്കയാത്രയുണ്ടിനി... തുള്ളിത്തിമിര്‍ത്തതി വേഗം നടന്ന ബാല്യ-കൗമാര വഴികളിലൂടെ.... നിറഞ്ഞൊഴുകിയ യൗവ്വനപ്പുഴയിലൂടെ... അനുഭവിച്ചറിഞ്ഞ സൗഹൃദങ്ങളിലൂടെ തിരിച്ച് കിട്ടാത്ത പ്രണയങ്ങളിലൂടെ വെളുപ്പില്‍ ചിതറിയ നിറങ്ങളിലൂടെ...

Read more

പുതിയ പുരാണം

1. കുചേലവൃത്തം കഥിച്ചിടുന്നൂ ഭഗവദ് മഹത്വം കുചേലവൃത്തം കഥതന്‍ വിശേഷം; ദരിദ്രരെത്താങ്ങുവതിന്നു തയ്യാ- റെടുത്ത ദേവന്റെ യുഗപ്രഭാവം. പാടാന്‍ തുടങ്ങീടവെ ആളുമാറി- കുചേലനായ് രാമപുരത്തു വാര്യര്‍ പാട്ടിന്‍...

Read more

സാംസ്കാരികം

അമ്പതു ശതമാനം പൊള്ളലേറ്റൂപോല്‍ കഷ്ടം! അത്രമേല്‍ കഠിനമാ- യിരുന്നൂ സൂര്യാഘാതം! ആംബുലന്‍സിലാ ദേഹം ആസ്പത്രീലെത്തിച്ചൂ പോല്‍; ആള്‍ക്കൂട്ടം! അത്യാഹിത- വിഭാഗം! പരിഭ്രമം! എന്തിനീ പരിഭ്രമം? 'സൂര്യനെന്നതു വെറു-...

Read more

പൂച്ച ജന്മം

ഇരുളില്‍ നിന്നു പകച്ചൊരു പെണ്‍പൂച്ച പാഞ്ഞെന്‍ചാരെ, പാത്തു വന്നിരിക്കുന്നു. നീലിച്ച വാനത്തിനെ യടച്ചവെണ്‍ഗോലിപോല്‍ രണ്ടുവെള്ളാരം കണ്‍കള്‍- കിനിയും വെട്ടത്തിലാ കണ്ണുകള്‍ മിനുങ്ങുന്നു. ഇരുളും വെളിച്ചവും കണ്‍പൊത്തിക്കളിക്കുന്ന അരുവിത്തണലിലെ...

Read more

അയ്യപ്പനും തീർത്ഥാടകരും

ദൂര കാശ്മീരം സീമയില്‍, വിശ്രുത- 'ക്ഷീരഭവാനി' യാം അമ്പലം; ശത്രുക്ക- ളേറിത്തകര്‍ക്കെ, ബ്ഭവിച്ചതു ചോരയോ! നിന്നുപോയ് കണ്ടു നരേന്ദ്ര-നാമന്‍ യുവ- സന്ന്യാസി നിസ്തബ്ധനായ് - അമ്മതന്‍ ഗൃഹം!...

Read more

ഇച്ചീച്ചി

ഞായറാഴ്ചയായിരുന്നു. അച്ഛനുമമ്മയും പണിക്കുപോയൊരു ദിവസത്തിന്റെ നടുപൊള്ളുന്ന നട്ടുച്ചയായിരുന്നു. തൊടിയിലെ വാഴക്കൂട്ടങ്ങള്‍ക്കിടയില്‍ ഏട്ടത്തിയെ കുഴിച്ചിട്ട മണ്‍കൂനയില്‍ കണ്ണുനട്ടു ഉമ്മറത്തിരിക്കുകയായിരുന്നു. അച്ഛനുമമ്മയും പണിക്കുപോകുന്ന ഞായറാഴ്ചകളില്‍ ഏട്ടത്തിക്കൊപ്പം മുറ്റത്തു കളിച്ചുകൊണ്ടിരിക്കുമ്പോളാണ് ആദ്യമായി...

Read more

തണുപ്പ്

ജയിലറയ്ക്കുള്ളിലെ അന്ധകാരങ്ങള്‍ക്കെന്നും മരണത്തിന്റെ മരവിപ്പുള്ളതു പോലെ.. തണുത്തു വിറങ്ങലിച്ച ഇരുമ്പുപാളികള്‍ക്കെന്നും ജീവന്‍ വിട്ടകന്ന ശരീരത്തിന്റെ മുറുമുറുപ്പ്! നിഴലിച്ചു നീളുന്ന ഇടനാഴികളില്‍ കൈയബദ്ധങ്ങളുടെയും, കുറ്റബോധത്തിന്റെയും ഘനസ്വരങ്ങള്‍ തിങ്ങി- നിറയുന്നതു...

Read more

തേൻമാവ്

ഇല്ലത്തിന്‍മുറ്റത്ത് പൂന്തണലേകുവാന്‍ ചില്ലവിരിച്ചോരു തേന്‍മാവുണ്ടേ. പൊള്ളും വെയിലിന്റെ ചൂടിലും മുറ്റത്ത് നല്ലിളം കാറ്റ് കുളിര്‍മയേകും. മാമ്പഴക്കാലമിത്തേന്‍മാവിലുത്സവം മാടിവിളിക്കുന്നു പക്ഷികളെ. കുട്ടികള്‍ ഞങ്ങള്‍ക്കും കിട്ടുമിളംകാറ്റില്‍ പൊട്ടിവീഴും നല്ല മാമ്പഴങ്ങള്‍...

Read more

വീട് പുതുക്കിപ്പണിയുമ്പോൾ

ചാണക ഗന്ധമായിരുന്നു പണ്ട് വീടിന്. ചുമരുകള്‍ വിണ്ട് പൊളിഞ്ഞ് ഒരു ഭൂപടം പോലെ. പുകയുന്ന അടുപ്പിന് ഊതിത്തളര്‍ന്ന, കരിപുരണ്ടൊരു അമ്മ മുഖം. എല്ലാം പുതുക്കണം. അടുപ്പ് മുതല്‍...

Read more

പഴയ മാര്‍ക്കറ്റ്

നഗരം കഴിഞ്ഞ് ഭൂതമെന്നും വര്‍ത്തമാനമെന്നുമുള്ള രണ്ടേ രണ്ടു വളവു കഴിഞ്ഞാല്‍ പഴയ മാര്‍ക്കറ്റായി.... പൊടിയുയര്‍ത്തിപ്പാഞ്ഞ രഥങ്ങളെല്ലാം ചക്രങ്ങളൂരി ജയിച്ചു കിടക്കുന്നുണ്ടവിടെ തേര്‍ത്തട്ടില്‍ കിടന്ന് വാല്‍ നിവര്‍ന്നു വരുന്ന...

Read more

പുഴമെത്തയില്‍

ചുളിവോടെയല്ലോ വിരിപ്പ് 'പുഴമെത്തയില്‍,' കണ്ടോ നിലാവേ ഒടിവും മടക്കും, ഇഴകള്‍ പിന്നിയപോലെയിരിപ്പൂ! നീസ്വര്‍ണ്ണവര്‍ണ്ണം പകര്‍ന്ന് 'നിഴല്‍ പൂക്കളിലകള്‍' വരച്ച് ഭംഗിയേകി, പകിട്ടോടെ വരിച്ചുള്ളതോ കാണ്‍മൂയീചേലില്‍

Read more

അവകാശി

നാട്ടിലെ മനുഷ്യരെ പേടിയായിരുന്നു എനിക്ക് അതുകൊണ്ടു തന്നെയാണ് ഞാന്‍ എന്റെ സ്വന്തമായ ഊര് കാടാക്കിയതും വസിച്ചതും ഇപ്പോള്‍ അതും അന്യമാണ്. ആര്‍ത്തി തീരാത്തവര്‍ കൈയടക്കി അധികാരത്തിന്റെ ബലത്തില്‍...

Read more

പരിണാമഗാഥ

ആദിത്യചന്ദ്രനും നക്ഷത്രവ്യൂഹവും ആദിതൊട്ടിന്നോളമൊന്നുപോലെ ഭൂമിയില്‍ നാം വന്നനാള്‍ മുതല്‍ക്കാണുന്നൊ- രാമയ്ക്കുമാനയ്ക്കും മാറ്റമില്ല. പുലിയും കരടിയും ചെന്നായും പൂച്ചയും എലിയും പഴേപടി തന്നെയല്ലോ... കുയിലിനും മയിലിനും മാടത്തപ്രാവിനും കരിയിലക്കിളികള്‍ക്കും...

Read more
Page 8 of 10 1 7 8 9 10

Latest