No products in the cart.
മൃദുപദം വച്ചിറങ്ങുന്നു നാം ചന്ദ്രനില്‍ മുദിത ഹാസോന്മുഖം ഉണരുന്നു ഭാരതം തിരുജടയിലമ്പിളിത്തെല്ലുമായ് ഞങ്ങള്‍ തന് പ്രിയ മഹാദേവന് തപസ്സുചെയ്തീടിലും ഒരുനാള്‍ പറന്നെത്തി നിന് ധവളമാറിലെന് പ്രിയ മാതൃഭാരതം...
Read moreകരിമലയ്ക്കപ്പുറത്തുണ്ട് കമനീയമൊരമ്പലം. കാശിരാമേശ്വരം വാഴും മണികണ്ഠനമര്ന്നിടം. തത്വമസ്യാദി വാക്യത്തിന് പൊരുളെന്തെന്നറിഞ്ഞിടം. അയ്യനൊപ്പമുറങ്ങീടാന് കാത്തു നില്ക്കുന്ന മേടുകള്‍. അയ്യനൊപ്പമുണര്ന്നീടും വൃശ്ചികക്കുളിരില്‍ ഗിരി. ഉറക്കുണര്ത്തുപാട്ടെല്ലാം ഉറക്കെയേറ്റു ചൊല്ലുന്നു. അതില്‍ വിസ്മിതനായിട്ടോ...
Read moreകറുത്ത നിറമുള്ള ഒരു തുകല്‍ ചെരുപ്പായിരുന്നു അച്ഛന്. അതിലേറിയാണ് അച്ഛന്റെ ഇഷ്ടയാത്രകളെല്ലാം. പ്രഭാത നടത്തം, ജോലിയ്ക്ക് പോകുന്നത് അവധി ദിവസങ്ങളിലെ അലസയാത്രകള്‍ സിനിമകള്‍, ഉത്സവങ്ങള്‍ എല്ലാം അച്ഛനോടൊപ്പം...
Read moreമഴയാദ്യം വഴിയോരത്ത് നിന്ന് ഒളികണ്ണിട്ട് നോക്കി. പുറത്താരെയും കാണാത്തതിനാല്‍ കാറ്റിനോടൊന്ന് പോയി നോക്കാന്‍ പറഞ്ഞു. ജനല്‍പ്പാളിയിലും വാതില്‍പ്പാളിയിലും മച്ചിന് പുറത്തും കറങ്ങി നടന്ന കാറ്റ് എന്തിനും സ്വാതന്ത്ര്യം...
Read moreരാവിലെ പതിവ് ജോലിത്തിരക്കിനിടയില്‍ കൈയില്‍ കിടന്നാണ് മരിച്ചത് ഏറെ കാലമായ് കൂടെ നടന്ന് സമയം കാട്ടിത്തന്ന വാച്ച് അവസാന ചലനവും വെടിയുകയാണ് ഏകാന്തതയില്‍ കൂട്ടിരുന്നും കിനാവിനും കവിതയ്ക്കും...
Read moreഇടിമുഴക്കമോടലറി തൂണില്‍ നി- ന്നുയര്‍ന്നു ചാടി നേര്ക്കലറിശത്രുവി ന്നുടലു കീറിയാനിണം ധരണിയി- ലൊഴുക്കി, ഭക്തന്റെ കരംഗ്രഹിച്ചു, പി- ന്നനുഗ്രഹിച്ചു, നിന് പിതാവു ചെയ്തതാം- പിഴവുകളെല്ലാം പൊറുത്തു നീയുംനിന്...
Read moreകവിത ഒരിക്കലുമൊരു വാക്കായിരുന്നിട്ടില്ല വാക്കുകളുടെ അതിരുകള്‍ തകര്‍ക്കുന്ന ജീവിതമാണത് സഹ്യന്റെ മകന് വൈലോപ്പിള്ളിയുടെ കവിതയില്‍നിന്ന് കാടിറങ്ങി കൊമ്പുകുലുക്കി ചിന്നംവിളിച്ച് മനുഷ്യരുടെ ദുരാഗ്രഹത്തിന്റെ നഗരമോഹങ്ങളില് അലറിപ്പായുന്നു അവനിന്ന് പേര്...
Read moreകൊമ്പനീവഴി വന്നില്ലയെങ്കില്‍ ആരു തിന്നും മുള മുളയെല്ലാം? കാട്ടുകോഴികള്‍ കൂട്ടമായെത്തി, നെല്ലുകൊത്തിപ്പെറുക്കാതെ പോയാല്‍, കൊയ്ത്തുപാടത്തു വീണുപോകുന്ന, നെല്ല് പുല്ലായ് വളര്‍ന്നു പോകില്ലേ? മുട്ടയിട്ടു പെരുകട്ടെ പക്ഷി- ക്കൂട്ടമൊക്കെ...
Read moreഎവിടെന്നാത്മാവിന്റെ നീറ്റലായെന്നെക്കാണാ തുഴറിത്തിരിയുന്ന ഭാര്യയും പിതാവിനെ കാണാതെയലമുറയിടുമെന് പ്രിയപ്പെട്ട മക്കളും വിങ്ങിപ്പൊട്ടി താങ്ങുവാനരുതാത്ത ദുഃഖവുംപേറി യെന്നെത്തേടി നടപ്പെന്നറിവീല കുന്നുകള്‍ താഴ്വാരങ്ങള്‍ കാട്ടാറിന് തീരങ്ങളും കണ്ണിമപൂട്ടാതവരലയും വനഭൂവില്‍ ഞാനൊടിച്ചുനല്കിയമുളതന്...
Read moreനിത്യവും പൂക്കളും കിളികളും പുലരിയും വാതിലില്‍ മുട്ടിവിളിക്കവേ മരിക്കുന്നതെങ്ങനെ ഞാന്‍! മരിക്കുന്നതെങ്ങനെ ചുറ്റിലും പ്രണയസൗഗന്ധികം പൂത്തുലയവേ നെഞ്ചുഴിഞ്ഞുള്ളിലെ ചുടുകാറ്റിനെ ക്കുളിര്പ്പിക്കുമീ മാന്തളിര് വിരലുക- ളരുതരുതെന്നു വിലക്കവേ മറയുന്നതെങ്ങനെ...
Read moreപിച്ചവച്ചൊരീമണ്ണില് വിലസുവാന്‍ സ്വച്ഛ സ്വാതന്ത്ര്യതല്പം ഗ്രസിക്കുവാന്‍ വച്ചു നാടിന്റെ കാല്ക്കല് സ്വജ്ജീവിതം സച്ചരിത്രം രചിച്ചവര്‍ മാഞ്ഞു പോയ് ചന്ദ്രശേഖര്‍, ഭഗത്സിംഹ്ജി, രാജ്ഗുരു ചന്ദ്രബോസ് പോലെയെണ്ണേണ്ടതെത്ര നാം പെറ്റ...
Read moreഅകം കറുക്കാത്ത മനുഷ്യനെത്തേടി നടക്കയാണ് ഞാന്‍ വളരെനാളായി പുറത്ത് പുഞ്ചിരിപൊഴിക്കുവോരുടെ അടുത്ത് ചെന്ന് ഞാന്‍ അകത്ത് നോക്കവെ കറുത്ത കൂരിരുള്‍ മുരള്‍ച്ച കേട്ടു ഞാന്‍ ഭയന്നു പിന്മാറി...
Read moreമുമ്പത്തെപ്പോല് ഉരുകാറില്ല വല്ലാതെ, തണുത്തു മനസ്സും ശരീരവും ഉണ്ണാറുണ്ട് ഉറങ്ങാറുണ്ട് ചിന്തക്ക് പണ്ടേപോലെ പന്തമാകുവാനാകാ * * * പുറത്താരോ വിളിക്കുന്നുണ്ട് ആക്രി പയ്യനാണ് പഴയതെല്ലാമെടുക്കാന് അവനെന്നെ...
Read moreകാലഭൈരവന് വന്നു കാണിക്ക വച്ചൂ രൂപ- ഭാവങ്ങളലിയിച്ച ഭൂപാളവിപഞ്ചിക ഞാനതില്‍ വിരല്‍ തൊട്ട കേവലപ്രാണന്, എന്റെ ചോരയും നീരും കൊണ്ടു സംഗീതമൊരുക്കുന്നോന്. വേനലും കാറ്റും തീയും വേവലാതിയില്‍പ്പെട്ടു...
Read moreവിരാട് പുരുഷന്റെ കിരീടമാകുവാന് വിരിഞ്ഞുകൊന്നപ്പൂ വിഭാകരം തളിര്ത്തുപൂത്തിവള്, തരുണിയാമിവള് അരുണദീപ്തിയണിഞ്ഞവള്. വരണ്ടവേനലില് കഥ കഴിഞ്ഞെന്നു വിധിച്ച നാവുകള്‍ നിശബ്ദമായ് കണിയുരുളിയില്‍ കനകമെന്നപോല് കനവു പൂക്കുന്ന മേടത്തില് സംക്രമത്തിനു...
Read moreകണിക്കൊന്നത്താലി ചാര്‍ത്തി, കനകത്തില്‍ കുളികഴിഞ്ഞ് - മണിചൈത്രം വരവായി കാഴ്ചയുമായി കനിവിന്റെ കൈനീട്ടം മേടരാശിപ്പൊന്‍പണവും, അഴകുമായ് വന്നുചേര്‍ന്നു 'വിഷുവ'മിപ്പോള്‍....... നാട്ടുമാവിന് കൊമ്പിലൊരു വിഷുപ്പക്ഷി മധുരമായ് പാട്ടുപാടിയിരുന്നോര്മ്മക്കാഴ്ച നീട്ടുന്നു...
Read moreപണ്ടൊക്കെ കുളക്കര വീടാക്കിക്കഴിഞ്ഞവര് ഈയിടെ വരുന്നുണ്ടെന് തൊടിയില്‍ മുറ്റത്തിലും പൊന്തതന് കുളക്കോഴി ചെങ്കണ്ണിച്ചെമ്പോത്തുകള് ഇടയ്ക്കു തപംചെയ്യും കൊറ്റികളുയരക്കാര് കുളത്തോടൊട്ടിച്ചേര്ന്നു കിടന്ന പാടങ്ങളെന് ഓര്‍മ്മയില്‍ പച്ചപ്പട്ടു പുതച്ചേ കാണാകുന്നു...
Read moreരക്തത്തിന്റെ തുരുമ്പുരുചിയ്ക്കും തിക്തസ്മരണകളില് സ്നേഹത്തിന്റെ തണല്തണുവെന്തേ മാടിവിളിയ്ക്കുന്നു ഒഴുകിപ്പോയൊരു പുഴയേപ്പോലെ ഓര്മ്മകളെന്നിട്ടും ഓരോ നിമിഷവുമുള്ളില് കൂടി ഓടുന്നു തിരികേ ഇത്തിരിമേട,ത്തെളിവെയില്തേകി ഇങ്ങനെവേറാരും പ്ലാവിലതന്ചെറു കുമ്പിളുകോരി പ്രാതലു നല്‍കീലാ...
Read more1. മുറിവീടി വലിക്കാനെന്തുരസം മുതല്‍ ചെലവാകാത്തതിലുള്ള സുഖം! വിഷമാത്ര ചുരുങ്ങിടുമെന്നാശ്വാസം; പുകപൊങ്ങിയലിഞ്ഞീടിന ദൃശ്യം! 2. ഭാര്യപിണങ്ങിയിരിപ്പതനുഗ്രഹമല്ലോ- പരദൂഷണ പരമഹിമാ പല്ലവി പലതാവര്ത്തിപ്പതില് നിന്നും രക്ഷ! വാക്കിന് ധ്വനിയില്‍...
Read moreഒരു പൂമ്പാറ്റ തന് ഭാവം ക്യാമറയ്ക്കകത്താക്കാന്‍ വളരെ ശ്രമപ്പെട്ടു പോയിതെന്‍ പുലര്‍കാലം മഴതന്‍ നനഞ്ഞൊട്ടല് കഴിഞ്ഞൂ, പറമ്പിലെ മരങ്ങള്‍ക്കെല്ലാം വെയില്- ത്തിളക്കം കുഞ്ഞിക്കാറ്റും ഒരു പൂമ്പാറ്റ, സ്വര്‍ഗ്ഗം...
Read moreപരേതന്റെ വീട്ടിലെ ചിതയും കരച്ചിലും ഒരുമിച്ചു കെട്ടുപോയെങ്കിലും പിന്നെയും ഒച്ചയില്ലാതെ കരച്ചിലൊരാളുടെ നിര്‍ത്താതെ വിമ്മുകയല്ലോ നിരന്തരം... പെയ്തൊഴിഞ്ഞാലും മരങ്ങള്‍ പെയ്യും പോലെ പിന്നെയുമാരോ പിറുപിറുക്കും പോലെ ......
Read moreഓരോ തവണ ആശുപത്രിയിലെത്തുമ്പോഴും ഞാന്‍ തത്വചിന്തകനാവുന്നു. ജീവിതത്തിന്റെ പൊരുള്‍, മരണം, പ്രണയം എല്ലാത്തിനും കാരണമന്വേഷിക്കുന്നു. ഓരോ തവണ ആശുപത്രിയിലെത്തുമ്പോഴും ഞാന്‍ വിരക്തനാവുന്നു. അഴുകിയ ഉടല്, ദുര്‍ഗന്ധം അമര്‍ത്താനാകാതെ...
Read moreനിന്റെ മുറിവിന് മുന്നില്‍ എന്റെ കണ്ണീര് ഒരു നാള് തോല്‍ക്കും മുറികൂടാത്ത സ്മാരകം നീ ഉള്ളില്‍ ചുമന്നു നടക്കും... എത്ര ദിനത്തിന്റെ കണ്ണീരുറവയാണ് നീയെന്നും ഞാനല്ലേ പകര്‍ന്നുള്ളൂ...
Read more
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies